SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.08 PM IST

നീലക്കടലിലെ പവിഴപ്പുറ്റുകൾ, അവയെക്കുറിച്ച് പഠിക്കാം...

ee

കാടുകൾ പോലുള്ള ജൈവവ്യവസ്ഥ കടലിൽ  നിലനിറുത്തുന്ന ജീവിവർഗമാണ് പവിഴപ്പുറ്റുകൾ. പവിഴപ്പുറ്റുകളുടെ വളർച്ചയാണ് കടലിൽ വിവിധ ജീവികൾക്ക് ആവാസകേന്ദ്രമൊരുക്കുന്നത്. കടലിലെ മഴക്കാടുകളായ പവിഴപ്പുറ്റുകളെ കുറിച്ച് ഇത്തവണ നമുക്ക് പഠിക്കാം.
ഉത്പാദനക്ഷമത, പരിസ്ഥിതി സമതുലനം, സാമൂഹ്യ ജീവിത അവസ്ഥകൾ, ഊർജ പ്രവാഹം, പരസ്‌പരാശ്രിതത്വം എന്നിങ്ങനെ കരയിലെ മഴക്കാടുകളെ സാദൃശ്യപ്പെടുത്തുന്ന പവിഴപ്പുറ്റുകളെക്കുറിച്ചുള്ള അന്വേഷണം കൗതുകജനകമാണ്. 
ലക്ഷദ്വീപ് ഇത്തരം പവിഴപ്പുറ്റുകളുടെ അവശിഷ്ടങ്ങളും അസ്ഥിവ്യൂഹങ്ങളുടെ ശേഖരങ്ങളും കൊണ്ടാണ് ഉണ്ടായിട്ടുള്ളത്. നിരവധി മത്സ്യങ്ങളുടെ മുട്ടയിടലും ജലജീവികളുടെ ആവാസകേന്ദ്രവുമാണിവിടം. നീരാളികളുടെ പകൽത്താവളങ്ങളുമാണ് പവിഴപ്പുറ്റുകൾ. നവരത്നങ്ങളിലൊന്നായ പവിഴം മുതൽ പെയിന്റ് നിർമ്മാണത്തിന്റെ അസംസ്‌കൃത വസ്തുക്കളായും വരെ പ്രയോജനപ്പെടുത്താവുന്ന പവിഴപ്പുറ്റുകൾ കാലങ്ങളായി മനുഷ്യജീവിതത്തിലെ സാംസ്‌കാരിക വളർച്ചയിലും പങ്കുവഹിച്ചു വരുന്നു. 
ഘടനയിലെ ആകർഷകത്വം, നിറഭേദങ്ങളുടെ സമന്വയം ഇവയൊക്കെ കൊണ്ട് അക്വേറിയം നിർമ്മിതിയിലും ജീവസാന്നിദ്ധ്യം കൊണ്ട് കടൽജീവിതങ്ങളെയും ഒരു പോലെ സ്വാധീനിച്ചു വരുന്ന പവിഴപ്പുറ്റുകളെ അടുത്തറിയാം.
പവിഴപ്പുറ്റുകളുടെ കുടുംബം
ഫൈലം നിഡാറിയ എന്ന കുടുംബത്തിലെ കോറൽ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന കോറൽ എന്ന വിഭാഗത്തിൽ വരുന്ന പവിഴപ്പുറ്റുകൾ ആകൃതികൊണ്ടും നിറഭേദം കൊണ്ടും വ്യത്യസ്‌തമാണ്. 
കടൽജലത്തിൽ വളരുന്ന ഈ ജീവികൾ പൊതുവേ ലളിതഘടനയിലുള്ളവയാണ്. പൊങ്ങിക്കിടക്കുന്ന പോളിപ്പുകളെ ലാർകൾ ഉത്പാദിപ്പിക്കുന്നു. ഇവ വെള്ളപ്പരപ്പിലൂടെ സഞ്ചരിച്ച് പറ്റിയ ഖരവസ്‌തുക്കളിൽ തങ്ങി വളരുന്നു. കടൽജലത്തെ സ്വീകരിച്ച്  അതിലെ  ലവണങ്ങളെ പുറന്തള്ളുന്നു. ഇത് ശക്തിയായ കവചമായി മാറുന്നു. ചത്തൊടുങ്ങുമ്പോൾ പുറംശേഖരവും വിസർജ്യവും ഉറച്ച് പവിഴപ്പാറകൾ രൂപപ്പെടുന്നു.
ലോകത്ത് 
എവിടെ?

ഫിലിപൈൻസ്, ഇൻഡോനേഷ്യ, ആസ്‌ത്രേലിയ, കരീബിയൻ ദ്വീപുകൾ, രാമേശ്വരം, തൂത്തുക്കുടി, കച്ച്, ആന്തമാൻ ദ്വീപസമൂഹങ്ങൾ ഇവയോടു ചേർന്ന് വൻതോതിൽ വളരുന്നു. ലക്ഷദ്വീപിനെ കോറൽ ഐലൻഡ് എന്നാണ് വിശേഷിപ്പിച്ചു വരുന്നത്.
പവിഴപ്പുറ്റുകളുടെ
ജീവശാസ്ത്രം

പവിഴപ്പുറ്റുകളുടെ വിസർജ്യങ്ങൾ, ശരീരാവശിഷ്ടങ്ങളിൽ CaCO3 ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ അടിഞ്ഞു കൂടിയാണ് പവിഴപ്പുറ്റുകൾ ഉണ്ടാകുന്നത്. കാഴ്ചശക്തിയില്ലാത്ത, നാഡീകേന്ദ്രമില്ലാത്ത ഈ ജീവികൾക്ക് കടൽജലത്തിലെ CaCO3 വലിച്ചെടുത്ത് പുറത്തുവിടാനാകും. 18-30 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ തെളിഞ്ഞ ജലത്തിലാണ് ഇവ വളരുക. 
പൊങ്ങിക്കിടക്കുന്ന ലാർവകൾ ആഴമില്ലാത്ത അടിത്തട്ടിൽ സ്ഥാനം ഉറപ്പിച്ചാണ് വളരുക. ഇവയുടെ കവചങ്ങളിലാണ് കാത്സ്യം ലവണങ്ങളെ ശേഖരിക്കുക. സൂസാന്തല്ല ആൽഗകളെ വളർത്തി  O2 സ്വീകരിക്കാൻ സജ്ജീകരിക്കുന്നു. പകരം CO2 മറ്റു മൂലകങ്ങൾ തിരിച്ചു നൽകുന്നു. 
കാത്സ്യസമ്പുഷ്ടമായ ഭാഗങ്ങൾ ലാർവകളിൽ നിന്നും മാറ്റി അടിഞ്ഞു കൂടുന്നു. പലവിധ ആകൃതിയിലുള്ള പുറ്റുകൾ ഉണ്ട്. തലച്ചോറിന്റെ ആകൃതി, നങ്കൂരത്തിന്റെ ആകൃതി, കൂണിന്റെ ആകൃതി തുടങ്ങി പലവിധ രൂപങ്ങളിലുള്ളവയുണ്ട്. 
കടലിനോടു ചേർന്നുള്ള തീരപ്പുറ്റ് (ഫീജിംഗ് റീഫ്), കരയിൽ നിന്നും അകന്നു കാണുന്ന പവിഴരോധിക (ബാരിയർ റീഫ്), നടുക്കടലിൽ കാണപ്പെടുന്ന വലയപവിഴ ദ്വീപ് (അറ്റോൾ) എന്നിങ്ങനെ ആവാസരൂപങ്ങളും കാണപ്പെടുന്നു.
നവരത്ന ഉടമ
പവിഴം പ്രശസ്തമായ നവരത്നമാണല്ലോ. ഇത് പവിഴപ്പുറ്റുകളിൽ ഒന്നായ Corallium ജനുസിൽപ്പെട്ട വർഗത്തിൽ നിന്നാണ് ലഭിക്കുന്നത് എന്ന് മനസിലാക്കണം. കടലിൽ നിന്ന് 10-300 മീറ്റർ ആഴത്തിൽ വളരുന്ന ഇവയെ അറുത്തെടുത്ത് ആഭരണനിർമ്മിതിക്ക് ഉപയോഗിക്കുന്നു. ഓറഞ്ച്, ചുവപ്പ്, വെള്ള എന്നീ നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. വൻവിലയാണ് വേണ്ടി വരിക.
ലോകത്ത് ആകെയുള്ള പവിഴപ്പുറ്റുകളുടെ പത്തുശതമാനം നശിച്ചു കഴിഞ്ഞു. നാൽപ്പതുവർഷങ്ങൾക്കകം ഇവ 60-70 ശതമാനവും നശിക്കും. ഒഴുക്കിന്റെ ആധിക്യം കുറയ്‌ക്കുന്ന പരിസ്ഥിതി പ്രവർത്തനം നടത്തുന്നു. അങ്ങനെ കടൽത്തീരങ്ങളെ  കാത്തുപോരുന്നു. . CaCO3 കലവറകളാണ് ഇവ. പ്രധാനപ്പെട്ട കൗതുക വസ്തുകളായും അക്വേറിയങ്ങളിലെ ആകർഷക വസ്തുക്കളായും ഉപയോഗിക്കും. അന്തരീക്ഷമലിനീകാരികളുടെ പ്രവർത്തനം, ഖനനം, സയനൈഡ് വിഷം ചേർത്തുള്ള മത്സ്യബന്ധനം, ഡൈനമറ്റ് ഉപയോഗിച്ചുള്ള മീൻപിടുത്തം ഇതെല്ലാം പവിഴപ്പുറ്റുകളെ നശപ്പിക്കുന്നു.

ഗ്രേറ്റ് ബാരിയർ റീഫ്
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ആവാസകേന്ദ്രമാണിത്. ആസ്‌ത്രേലിയയിലാണ് ഈ വിസ്‌മയം. ക്വീൻസ് ലാന്റിന്റെ തീരത്തുള്ള കോറൽ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു. 3000 തിലധികം പവിഴപ്പുറ്റുകൾ 900 ത്തിലധികം ദ്വീപുകളിലായി ഏകദേശം 2600 ചതുരശ്ര കിലോമീറ്റർ സ്ഥലത്തായി 3,44,400 ചതുരശ്ര കിലോമീറ്ററുകളിലായി വ്യാപിച്ചു കിടക്കുകയാണ്. 1981 മുതൽ യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച ഇവിടം ഇന്ന് ഒരു നാഷണൽ പാർക്ക് കൂടിയാണ്. 20,000 വർഷങ്ങളോളം പഴക്കമുള്ള ഇവിടേക്ക് വൻതോതിൽ ആളുകൾ എത്തുന്നു.
അനേകം 
കൗതുകങ്ങൾ

*പവിഴപ്പുറ്റുകളുടെ പ്രാധാന്യം ബോദ്ധ്യപ്പെടുത്താൻ 1997 ൽ അന്താരാഷ്ട്ര പവിഴപ്പാറ വർഷമായി പ്രഖ്യാപിച്ചു.

* ചാൾസ് ഡാർവിൻ ഈ പ്രത്യേക തരം ജീവികളെ കുറിച്ച് ആധികാരികമായി പഠിച്ചിട്ടുണ്ട്. 'ദി സ്ട്രക്ചർ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഒഫ് കോറൽ റീഫ്" എന്ന ഗ്രന്ഥം അദ്ദേഹം രചിച്ചതാണ്.

*ഭൂമദ്ധ്യരേഖയുടെ 3 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവയുടെ വ്യാപനം. കടൽജല താപനില ഇവിടെ ഇവയുടെ വളർച്ചയ്‌ക്ക് അനുയോജ്യമാണ്. (18-30 ഡിഗ്രി സെൽഷ്യസ് വരെ)

* വിവിധതരം മത്സ്യങ്ങൾ, കൊഞ്ചുകൾ, നീരാളികൾ, ആമകൾ, ആൽഗകൾ എന്നീ വൈവിദ്ധ്യം നിറഞ്ഞ ജൈവകേന്ദ്രങ്ങളാണ് ഓരോ പവിഴപ്പുറ്റും. കരയിലെ കാടുപോലുള്ള അവസ്ഥ.

*കടലിലെ CO2വിന്റെ അളവ് കൂടിയാൽ ആൽഗകളുടെ ആവാസമകന്ന് നിറം മങ്ങുന്ന പവിഴപ്പുറ്റുകളുടെ അനാരോഗ്യത്തെ ക്ലോറൽ ബ്ളീച്ചിംഗ് എന്ന് പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION, EEE
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.