SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.46 AM IST

ജില്ലയില്‍ 707 പേര്‍ക്ക് കൊവിഡ്

covid

കോട്ടയം: ജില്ലയില്‍ 707 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് . ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. പുതിയതായി 5751 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.29 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 291 പുരുഷന്‍മാരും 323 സ്ത്രീകളും 93 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 142 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 709 പേര്‍ രോഗമുക്തരായി. 7373 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 185825 പേര്‍ കൊവിഡ് ബാധിതരായി. 174430 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 37595 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം-108, ഏറ്റുമാനൂര്‍-48, കൂരോപ്പട-34, തിരുവാര്‍പ്പ്, വാഴപ്പള്ളി-24, ചങ്ങനാശേരി-22, പനച്ചിക്കാട്-21, കാഞ്ഞിരപ്പള്ളി-20, കുറിച്ചി-19, കരൂര്‍-17, തൃക്കൊടിത്താനം-16, എലിക്കുളം, മാഞ്ഞൂര്‍-15, എരുമേലി-14, അയ്മനം, പായിപ്പാട്-13, ഈരാറ്റുപേട്ട, അതിരമ്പുഴ-12, വിജയപുരം-11, ആര്‍പ്പൂക്കര, ഉദയനാപുരം-10, ടി.വി പുരം, മാടപ്പള്ളി, പുതുപ്പള്ളി, പാലാ-9, മുണ്ടക്കയം, തീക്കോയി, വാകത്താനം, വെള്ളൂര്‍, രാമപുരം-8, ചിറക്കടവ്, വൈക്കം, കൂട്ടിക്കല്‍-7, പാറത്തോട്, വെച്ചൂര്‍-6, മുത്തോലി, കറുകച്ചാല്‍, പാമ്പാടി, മണിമല, മണര്‍കാട്, തിടനാട്, നീണ്ടൂര്‍, കോരുത്തോട്, മേലുകാവ്-5, മൂന്നിലവ്, ഞീഴൂര്‍, തലയാഴം, അയര്‍ക്കുന്നം, പൂഞ്ഞാര്‍, കിടങ്ങൂര്‍, കല്ലറ, മീനച്ചില്‍-4, തലനാട്, കാണക്കാരി, തലയോലപ്പറമ്പ്, മറവന്തുരുത്ത്, ഉഴവൂര്‍, ഭരണങ്ങാനം, തലപ്പലം-3, പൂഞ്ഞാര്‍ തെക്കേക്കര, നെടുംകുന്നം, ചെമ്പ്, കുമരകം, മരങ്ങാട്ടുപിള്ളി-2, വാഴൂര്‍, കങ്ങഴ, വെളിയന്നൂര്‍, മുളക്കുളം, കടുത്തുരുത്തി, കുറവിലങ്ങാട്, പള്ളിക്കത്തോട്, അകലക്കുന്നം, മീനടം, കടനാട്, കടപ്ലാമറ്റം, കൊഴുവനാല്‍-1.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.