SignIn
Kerala Kaumudi Online
Saturday, 20 April 2024 2.51 AM IST

ഇന്നലെ 594 പേർക്കു കൂടി കൊവിഡ്

covid

കോട്ടയം: ജില്ലയിൽ 594 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 585 പേർക്കും സമ്പർക്കം മുഖേനയാണ് . ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒൻപതു പേർ രോഗബാധിതരായി. പുതിയതായി 7333 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 7.55 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 239 പുരുഷൻമാരും 270 സ്ത്രീകളും 85 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 64 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 655 പേർ രോഗമുക്തരായി. 3849 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 194758 പേർ കൊവിഡ് ബാധിതരായി. 189190 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 27705 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം:

കോട്ടയം - 77, പനച്ചിക്കാട് -66, കുറിച്ചി - 42, മാടപ്പള്ളി -28, ചങ്ങനാശേരി - 23, അയ്മനം, വെച്ചൂർ - 18,

മേലുകാവ് - 17, കാഞ്ഞിരപ്പള്ളി - 16, കോരുത്തോട് - 15, വാഴപ്പള്ളി, മുണ്ടക്കയം - 14, പാലാ, തൃക്കൊടിത്താനം, തിരുവാർപ്പ്, കറുകച്ചാൽ - 10, ഏറ്റുമാനൂർ - 9, പാമ്പാടി, അയർക്കുന്നം - 8,

കല്ലറ, പാറത്തോട്, മണിമല, എരുമേലി, പായിപ്പാട്, മുളക്കുളം - 7, വൈക്കം, ചിറക്കടവ്, വാകത്താനം, കരൂർ, മാഞ്ഞൂർ, വാഴൂർ, മണർകാട് - 6, ഈരാറ്റുപേട്ട, തലപ്പലം, കാണക്കാരി, ആർപ്പൂക്കര - 5,

ഭരണങ്ങാനം, തിടനാട്, തലയാഴം, കുറവിലങ്ങാട്, ഉദയനാപുരം, മീനടം, കൂട്ടിക്കൽ - 4, നെടുംകുന്നം, കിടങ്ങൂർ, പുതുപ്പള്ളി, പളളിക്കത്തോട്, രാമപുരം, അതിരമ്പുഴ - 3, മരങ്ങാട്ടുപിള്ളി, മുത്തോലി, വെള്ളൂർ, കങ്ങഴ, ഉഴവൂർ, പൂഞ്ഞാർ, വിജയപുരം, നീണ്ടൂർ, തലനാട്, കൂരോപ്പട, കൊഴുവനാൽ, ടി.വി പുരം - 2,

കുമരകം, തലയോലപ്പറമ്പ്, കടനാട്, മറവന്തുരുത്ത്, കടുത്തുരുത്തി, ഞീഴൂർ, മീനച്ചിൽ - 1

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.