SignIn
Kerala Kaumudi Online
Saturday, 20 April 2024 12.00 AM IST

ഇന്നലെ 925 പേർക്ക് കൊവിഡ്

covid

കോട്ടയം: ജില്ലയിൽ 925 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 918 പേർക്കും സമ്പർക്കം മുഖേനയാണ് . ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. പുതിയതായി 7779 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.89 ശതമാനമാണ്.രോഗം ബാധിച്ചവരിൽ 384 പുരുഷൻമാരും 418 സ്ത്രീകളും 123 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 171 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1447 പേർ രോഗമുക്തരായി. 7230 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 240097 പേർ കൊവിഡ് ബാധിതരായി. 231186 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 41809 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം:

കോട്ടയം -98, കാഞ്ഞിരപ്പള്ളി - 47,ചങ്ങനാശേരി - 34,ഏറ്റുമാനൂർ, മാടപ്പള്ളി - 32,പനച്ചിക്കാട് -25,പാലാ, കരൂർ - 23,പാമ്പാടി - 22,മുണ്ടക്കയം - 20,തലയോലപ്പറമ്പ്, എരുമേലി-19,മാഞ്ഞൂർ - 18,വൈക്കം -17,

കൂരോപ്പട, വാകത്താനം-16,പാറത്തോട്, പായിപ്പാട് - 15,പുതുപ്പള്ളി, അതിരമ്പുഴ, മണർകാട് - 14,മണിമല, കൂട്ടിക്കൽ, ഭരണങ്ങാനം, എലിക്കുളം-13,കടപ്ലാമറ്റം, വാഴപ്പള്ളി, കുറിച്ചി, മരങ്ങാട്ടുപിള്ളി, അകലക്കുന്നം -12,ചെമ്പ്, ആർപ്പൂക്കര - 11,നെടുംകുന്നം, വിജയപുരം, ഉദയനാപുരം, കടനാട്,
കടുത്തുരുത്തി, തിരുവാർപ്പ്, രാമപുരം, തൃക്കൊടിത്താനം, മറവന്തുരുത്ത് - 10,കിടങ്ങൂർ, ഈരാറ്റുപേട്ട, അയ്മനം -9,വാഴൂർ, നീണ്ടൂർ, തീക്കോയി-8,വെള്ളൂർ, ടി.വി പുരം, മീനച്ചിൽ, കങ്ങഴ, മുളക്കുളം - 7,

തിടനാട്, വെള്ളാവൂർ, മുത്തോലി, തലയാഴം, കോരുത്തോട്- 6,മീനടം, പള്ളിക്കത്തോട്, കുമരകം, കാണക്കാരി, അയർക്കുന്നം - 5,കുറവിലങ്ങാട്, കല്ലറ - 4,കൊഴുവനാൽ, ഞീഴൂർ, ചിറക്കടവ്- 3,

വെച്ചൂർ, കറുകച്ചാൽ, പൂഞ്ഞാർ - 2,മേലുകാവ്, വെളിയന്നൂർ, ഉഴവൂർ, തലനാട് - 1,

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.