ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മേയ് 20 മുതൽ

Wednesday 28 February 2024 12:00 AM IST

തിരുവനന്തപുരം: ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ ജില്ലയിൽ മേയ് 20 മുതൽ 25 വരെ നടത്തും. ജില്ലയിൽ 22 ഹയർസെക്കൻഡറി സ്‌കൂളുകൾ പരീക്ഷാ കേന്ദ്രങ്ങളാകും. ഹയർ സെക്കൻഡറി ഒന്നാം വർഷം, രണ്ടാം വർഷ പരീക്ഷകളാണ് മേയ് മാസത്തിൽ നടക്കുക. പരീക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി മാർച്ച് 5.

ഗ്രേഡിംഗ് രീതിയിലാണ് തുല്യതാ പരീക്ഷയും നടക്കുക. നിരന്തര മൂല്യനിർണയം, പ്രായോഗിക മൂല്യനിർണയം, ആത്യന്തിക മൂല്യനിർണയം എന്നിവ ഉൾപ്പെട്ടിട്ടുള്ളതാണ് ഗ്രേഡിംഗ്. ജില്ലയിൽ 29 സമ്പർക്ക പഠനകേന്ദ്രങ്ങളിലായി രണ്ടായിരത്തോളം മുതിർന്ന പഠിതാക്കളാണ് തുല്യതാ പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നത്. കോഴ്‌സിന്റെ നടത്തിപ്പ് ചുമതല സാക്ഷരതാ മിഷനും പൊതുപരീക്ഷയുടെ നടത്തിപ്പ് ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയർ സെക്കൻഡറി വിഭാഗത്തിനുമാണ്. കൂടുതൽ വിവരങ്ങൾക്ക് 95264 13455, 9947528616.

ഹയർ സെക്കൻഡറി:
ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: ഹയർസെക്കൻഡറി അദ്ധ്യാപകരുടെ പൊതുസ്ഥലംമാറ്റ ഉത്തരവ് സ്റ്റേചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ചോദ്യംചെയ്ത് നൽകിയ ഹർജികൾ ഇന്ന് പരിഗണിക്കും. സംസ്ഥാനസർക്കാർ നൽകിയ ഹർജി ബെഞ്ചിൽ വരാത്തത് കണക്കിലെടുത്താണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് കേസ് മാറ്റിയത്.
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് സ്റ്റേചെയ്യണമെന്നാണ് ആവശ്യം.
സർക്കാരിനുപുറമേ ഏതാനും അദ്ധ്യാപകരും കോടതിയെ സമീപിച്ചിട്ടുണ്ട്.

നോൺ ജേർണലിസ്റ്റുകൾക്ക്
പെൻഷൻ കിട്ടുന്നില്ല
തിരുവനന്തപുരം: വിവിധ മാദ്ധ്യമ സ്ഥാപനങ്ങളിൽ നിന്ന് അടുത്തിടെ വിരമിച്ച നോൺ ജേർണലിസ്റ്ര് വിഭാഗക്കാർക്ക് പെൻഷൻ ലഭിക്കുന്നില്ല. വിരമിച്ചതിന്റെ തൊട്ടടുത്ത മാസം മുതൽ സർക്കാരിന്റെ പദ്ധതിയിൽ നിന്ന് 6,500 രൂപ പ്രതിമാസ പെൻഷൻ നൽകേണ്ടതാണ്. സാമ്പത്തിക പ്രതിസന്ധികാരണം പെൻഷൻ തടഞ്ഞുവയ്ക്കുന്നുവെന്നാണ് പരാതി. ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം ചേർത്താണ് പെൻഷൻഫണ്ട് രൂപീകരിച്ചത്.
പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജില്ലാ കേന്ദ്രങ്ങളാണ് അപേക്ഷകളിൽ നടപടി പൂർത്തിയാക്കി സെക്രട്ടേറിയറ്റിൽ അംഗീകാരത്തിനു കൈമാറുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അപേക്ഷിച്ചവരുടെ പെൻഷൻ ഇതുവരെ അംഗീകരിച്ചിട്ടില്ല.


ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ
ഫോൺ ഇൻ പരിപാടി 29ന്
തിരുവനന്തപുരം: മന്ത്രി ജി. ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി 29 വ്യാഴം ഉച്ചയ്ക്ക് 2 മുതൽ 3 വരെ.
വിളിക്കേണ്ട നമ്പർ 894 387 3068.

Advertisement
Advertisement