SignIn
Kerala Kaumudi Online
Thursday, 18 April 2024 6.12 AM IST

കേരള സർവകലാശാല പരീക്ഷാ രജിസ്‌ട്രേഷൻ

p

രണ്ടാം സെമസ്റ്റർ ന്യൂജനറേഷൻ ഡബിൾ മെയിൻ ബി.എ/ബി.എസ്‌സി/ ബി.കോം (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴ കൂടാതെ മാർച്ച് 31 വരെയും 150 രൂപയോടെ 3 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 5 വരെയും ഓൺലൈനായി അപേക്ഷിക്കാം.

റഗുലർ ബി.ടെക് ഏഴാം സെമസ്റ്റർ 2013 ആൻഡ് 2008 സ്‌കീം കോഴ്സ് കോഡിൽ വരുന്ന ബി.ടെക് പാർട്ട്ടൈം റീസ്ട്രക്‌ചേർഡ് കോഴ്സിന്റെ 2013 സ്‌കീം അഞ്ച് ഏഴ് സെമസ്റ്ററുകളുടെയും 2008 സ്‌കീം അഞ്ച് ആറ് ഏഴ് സെമസ്റ്ററുകളുടെയും പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ലിറ്ററേച്ചർ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി ഡിസംബർ 2022 (2008 സ്‌കീം) പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ ബിടെക് പ്രാക്ടിക്കൽ പരീക്ഷയുടെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ലാബ് പരീക്ഷകൾ 27, 28 തീയതികളിൽ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.

നാലാം സെമസ്റ്റർ ബി.ടെക് നവംബർ 2022 (2008 & 2013 സ്‌കീം) പരീക്ഷയുടെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് 'ഡിജിറ്റൽ സിസ്റ്റംസ് ലാബ്' പരീക്ഷ 28 ന് പാപ്പനംകോട് എസ്.സി.ടി കോളേജിൽ നടത്തും.

കെ-ടെറ്റിന്അപേക്ഷിക്കാം

തിരുവനന്തപുരം: ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, സ്പെഷ്യൽ വിഭാഗം (ഭാഷ- യു.പി തലം വരെ / സ്പെഷ്യൽ വിഷയങ്ങൾ- ഹൈസ്കൂൾ തലം വരെ) അദ്ധ്യാപക യോഗ്യതാ പരീക്ഷയ്ക്കുള്ള (കെ-ടെറ്റ്) അപേക്ഷയും ഫീസും https://ktet. kerala.gov.inലൂടെ ഏപ്രിൽ 3 മുതൽ 17 വരെ സമർപ്പിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി, എസ്.ടി, പി.എച്ച്, ബ്ളൈൻഡ് വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം. ഓരോ കാറ്റഗറിയിലേക്കുമുള്ള യോഗ്യത അടങ്ങിയ പ്രോസ്പെക്ടസ്, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ എന്നിവ https://ktet. kerala.gov.in, https://pareekshabhavan. kerala.gov.in ൽ. ഒറ്റത്തവണ മാത്രമേ ഫീസടയ്ക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ച് ഫീസടച്ചാൽ തിരുത്തലുകൾ നടത്താനാവില്ല. 2022ഒക്ടോബർ ഒന്നിന് ശേഷം എടുത്ത ഫോട്ടോ തന്നെ അപ്‌ലോഡ് ചെയ്യണം. ഏപ്രിൽ 25ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ജർമ്മനിയിൽ നഴ്‌സിംഗ്,
ഹോസ്പിറ്റാലിറ്റി പഠനം

തിരുവനന്തപുരം; പ്ലസ് ടു പൂർത്തിയായ വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ നഴ്സിംഗ്,ഹോസ്പിറ്റാലിറ്റി മേഖലകളിൽ ജോലിയോടൊപ്പം പഠനം എന്ന പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.പഠിക്കുന്ന കാലയളവിൽ പ്രതിമാസം ഒരു ലക്ഷം രൂപ സ്‌റ്റൈപെൻഡ് ലഭിക്കും. സെന്ററുകളിൽ നടക്കുന്ന സൗജന്യ ഹയർ എഡ്യൂക്കേഷൻ കരിയർ ഗൈഡൻസിൽ പ്ലസ്ടു പൂർത്തിയാക്കിയവിദ്യാർത്ഥികൾക്കും ഈ അദ്ധ്യയന വർഷം പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 8714706235,9744685172

ഭക്ഷ്യസുരക്ഷ
ഗ്രിവൻസ് പോർട്ടൽ
നിലവിൽ വന്നു

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാനും അതിന്മേൽ സ്വീകരിച്ച നടപടികൾ അറിയാനും കഴിയുന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഗ്രിവൻസ് പോർട്ടൽ നിലവിൽ വന്നു. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ്‌‌ലോഡ് ചെയ്യാനുമാകും. https://www.etaright.foodsaftey.kerala.gov.in/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത് പരാതികൾ സമർപ്പിക്കാം.

കോളേജ് അദ്ധ്യാപക നിയമനം:
പ്രായപരിധി അമ്പതാക്കിയേക്കും

തിരുവനന്തപുരം: കോളേജ് അദ്ധ്യാപക നിയമനത്തിനുള്ള പ്രായപരിധി ഉയർത്തുന്നത് സർക്കാരിന്റെ പരിഗണനയിൽ. നിലവിൽ പൊതുവിഭാഗങ്ങൾക്ക് 40, ഒ.ബി.സിക്ക് 43, പട്ടിക വിഭാഗങ്ങൾക്ക് 45 എന്നിങ്ങനെയാണ് പ്രായപരിധി.
യു.ജി.സി പ്രായപരിധി നിർദ്ദേശിക്കുന്നില്ല. കേന്ദ്ര സർവകലാശാലകളിലും പല സംസ്ഥാനങ്ങളിലും പ്രായപരിധിയില്ല. ഉന്നത വിദ്യാഭ്യാസ പരിഷ്കരണത്തിനുള്ള പ്രൊഫ. ശ്യാം.ബി.മേനോൻ കമ്മിഷനും പ്രായപരിധി ഉയർത്താൻ ശുപാർശ ചെയ്തിരുന്നു. 40 വയസെന്ന പ്രായപരിധി 50 ആക്കാനാണ് ആലോചന. പ്രായപരിധി ഒഴിവാക്കാൻ നേരത്തേ ആലോചിച്ചെങ്കിലും, നിയമനങ്ങൾക്ക് പി.എസ്.സി 50വയസ് ഉയർന്ന പ്രായപരിധിയായി നിശ്ചയിച്ചിട്ടുള്ളത് തടസമായി.പി.എച്ച്. ഡിയുള്ളവരെയാണ് അസി.പ്രൊഫസറായി നിയോഗിക്കുന്നത്. ഇത് നേടാൻ 35 വയസെങ്കിലുമാവും. പോസ്റ്റ് ഡോക്ടറൽ ബിരുദങ്ങളടക്കം നേടുന്നവർക്ക് കോളേജ് അദ്ധ്യാപകരായി അപേക്ഷിക്കാൻ പ്രായപരിധി തടസമാവുന്നുണ്ട്. പ്രായപരിധി ഉയർത്തിയാൽ സമർത്ഥരായ അദ്ധ്യാപകരെ ലഭിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇതിനായി ചട്ട ഭേദഗതി വേണ്ടിവരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INFO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.