SignIn
Kerala Kaumudi Online
Wednesday, 29 November 2023 3.13 PM IST

ഈ നക്ഷത്രക്കാർക്ക് ഭാഗ്യക്കുറിയിൽ സമ്മാനം ലഭിക്കും, ഉദ്യോഗാർത്ഥികൾക്ക് ജോലി സാദ്ധ്യത, പ്രണയിക്കുന്നവർക്ക് ആഗ്രഹസാഫല്യം

f

അശ്വതി: നവീന ഗൃഹാരംഭപ്രവർത്തനം, ഭാഗ്യക്കുറി ലഭിക്കും, വിശേഷ സ്ഥാനലബ്ധി.
ഭരണി: സർക്കാരിൽ നിന്ന് ബഹുമതികളും  ആനുകൂല്യങ്ങളും  ലഭിക്കും.കലാകായികരംഗത്തുള്ളവർക്ക് പ്രശസ്തിയും വരുമാനവും. കുടുംബസംഗമം.
കാർത്തിക:  രാഷ്ട്രീയപരമായി പിന്നാക്കാവസ്ഥ, വിദ്യാർത്ഥികൾക്ക് പരീക്ഷാദികളിൽ  സമുന്നത വിജയം.സഹപ്രവർത്തകരിൽ നിന്ന്  സഹകരണം കുറവ്.
രോഹിണി: പകർച്ചവ്യാധികൾ നിസാരമായി  പിടിപെടും. വഴിപാടുകൾക്കും ഔഷധങ്ങൾക്കുമായി നല്ല തുക ചെലവഴിക്കും. ബന്ധുജന സമാഗമം.
മകയിരം: വ്യാപാര വ്യവസായങ്ങളിൽ നഷ്ടകഷ്ടങ്ങൾ സംഭവിക്കും. ഉദ്യോഗകയറ്റം, എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം.
തിരുവാതിര: ആയുധം, അഗ്നി, വൈദ്യുതി, വാഹനം എന്നിവയിൽ നിന്ന് നിസാര അപകടങ്ങൾ ഉണ്ടാകാം. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ പുരോഗതി, പുതിയ കൂട്ടുകെട്ടുകൾ മൂലം ഗുണാനുഭവം.
പുണർതം: വിലപ്പെട്ട പ്രമാണങ്ങളിലൊപ്പുവയ്ക്കും. പ്രഗത്ഭരുടെ സംഗീതവിരുന്നിൽ സകുടുംബം പങ്കെടുക്കും. യാത്രാവേളയിൽ വിലപ്പെട്ട സാമഗ്രികൾ നഷ്ടപ്പെടും.
പൂയം: സജ്ജന ബഹുമാന്യത. പുണ്യദേവാലയദർശനം.രാഷ്ട്രീയരംത്ത് ശോഭിക്കും.
ആയില്യം: നേത്രരോഗം. ഉദരവ്യാധി. വിവാഹച്ചടങ്ങുകളിൽ സംബന്ധിക്കും.ഭൃത്യജനങ്ങളിൽ നിന്ന് നിസഹകരണം.
മകം: അന്യരുടെ വാക്കുകേട്ട് അബദ്ധത്തിൽ ചെന്നു ചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കലാകായിക പ്രവർത്തനങ്ങളിൽ വമ്പിച്ച പുരോഗതി.
പൂരം: കുടുംബത്തിൽ സമാധാനം. മൃഗങ്ങളിൽ നിന്നും കീടങ്ങളിൽ നിന്നും കുഴപ്പം സംഭവിക്കും. രോഗനിർണയാവശ്യങ്ങൾക്കും പ്രസവാവശ്യങ്ങൾക്കുമായി ആശുപത്രി സന്ദർശനം.
ഉത്രം: ഉദ്യോഗാർത്ഥികൾക്ക് ചെറിയ ജോലി ലഭിക്കും. പ്രണയസാഫല്യം.വിദ്വൽസദസുകളിൽ  ആദരവ് . യോഗ, ധ്യാനം, നീന്തൽ എന്നിവ പരിശീലിക്കാൻ സാദ്ധ്യത.
അത്തം: ദൂരയാത്ര വേണ്ടിവരും. വ്യാപാര വ്യവസായങ്ങളിൽ നിന്ന് നേട്ടം. ലഹരിപദാർത്ഥങ്ങളോട് വെറുപ്പ്. ആദ്ധ്യാത്മിക പരിപാടികൾക്ക് പ്രഥമസ്ഥാനം നൽകും.
ചിത്തിര: വളരെക്കാലമായി കാണാനാഗ്രഹിച്ച മഹത് വ്യക്തികളെ കണ്ടുമുട്ടും. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപകീർത്തി. അയൽക്കാരുമായി അകൽച്ച.
ചോതി: സ്വന്തം തൊഴിൽ സത്യസന്ധതയോടെ നടത്തി വിജയിക്കും. അഭീഷ്ടകാര്യ ജയം, വഴിപാടുകൾക്കും പൂജകൾക്കുമായി നല്ല തുക ചെലവഴിക്കും. വിദേശയാത്ര നീട്ടിവയ്ക്കും.
വിശാഖം: വളരെക്കാലമായി ആഗ്രഹിച്ചുവരുന്ന കാര്യം നിറവേറ്റും. ഭാഗ്യക്കുറി ലഭിക്കും. സന്താനങ്ങൾക്ക് പഠനകാര്യങ്ങളിൽ അത്യുന്നതി.
അനിഴം: കൃഷിയിൽ നഷ്ടം സംഭവിക്കും. കലാസാഹിത്യ പ്രവർത്തനങ്ങൾ മൂലം ധനാഭിവൃദ്ധി. മേലധികാരികളിൽ നിന്ന് പുരസ്കാരലബ്ധി.
തൃക്കേട്ട : പ്രിയപ്പെട്ടവരുടെ വിയോഗം. വിദേശയാത്ര നീട്ടിവയ്ക്കും. അപകർഷത ബോധം, വിട്ടുമാറാത്ത തലവേദന എന്നിവയ്ക്ക് സാദ്ധ്യത.
മൂലം: വിദ്യാർത്ഥികൾക്ക് പഠനങ്ങളിൽ അലസത. ബന്ധുജന സഹായം. സൗന്ദര്യവർദ്ധകകേന്ദ്രങ്ങൾ സന്ദർശിച്ച് സൗന്ദര്യസംരക്ഷണം.
പൂരാടം: വ്യവസായ പുരോഗതി, വസ്തു, വാഹനലബ്ധി, പുതിയ സംരംഭങ്ങൾ അനുകൂലമായി വരും.
ഉത്രാടം: നവീന വസ്‌ത്രലബ്ധി, ജനങ്ങൾക്കിടയിൽ പ്രശംസ ലഭിക്കും. രാഷ്ട്രീയപരമായി പിന്നാക്കാവസ്ഥ. അപകടങ്ങളിൽ നിന്ന് അത്ഭുതകരായി രക്ഷപ്പെടും. തൊഴിലാളികളിൽ നിന്ന് പ്രതികൂലാവസ്ഥ.
തിരുവോണം:  ഏറ്റെടുത്ത കരാർ ജോലികൾ കൃത്യസമയത്ത് ചെയ്തുതീർക്കാൻ കഴിയാതെ വരും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ പിന്നാക്കാവസ്ഥ.
അവിട്ടം: വ്യാപാര രംഗം സജീവമാകും. ഔദ്യോഗിക രംഗത്ത് കൂടുതൽ മെച്ചപ്പെട്ട കാര്യങ്ങൾ നടത്തി സൽപ്പേര് നേടും. വിവാദങ്ങളിൽ പങ്കെടുക്കാതിരിക്കുക അഭികാമ്യം.
ചതയം: ചൂതുകളി, ചീട്ടുകളി, പന്തുകളി എന്നിവയിൽ  താത്‌പര്യം. ഉന്നത വ്യക്തികളുമായി അടുപ്പം.
പൂരുരുട്ടാതി: ആധുനിക ചികിത്സാരീതി അവലംബിക്കുക വഴി രോഗശാന്തി കൈവരിക്കും. ഉൗഹക്കച്ചവടത്തിൽ നല്ല തുക ലാഭമായി ലഭിക്കും. 
ഉത്രട്ടാതി: കുടുംബത്തിൽ അകാരണമായി അസ്വസ്ഥത ഉടലെടുക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ നല്ല വിജയം നേടാൻ കഴിയും. 
രേവതി: ആരോഗ്യവിഷയത്തിൽ ജാഗ്രത പാലിക്കണം. ഭക്ഷണത്തിലൂടെ വിഷബാധ ഏല്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. ചതിയിൽപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.