SignIn
Kerala Kaumudi Online
Wednesday, 29 November 2023 2.32 PM IST

ആ നക്ഷത്രക്കാർക്ക് പ്രണയ സാഫല്യം, ഭാഗ്യക്കുറി ലഭിക്കാനും സാദ്ധ്യത, വളരെക്കാലമായി കാത്തിരുന്നയാളെ കണ്ടെത്തും

b

അശ്വതി : വിശ്വാസ വഞ്ചനയ്ക്കടിമപ്പെടും. യന്ത്രത്തകരാറുമൂലം ധനനഷ്ടമുണ്ടാകാനിടയുണ്ട്. പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം .
ഭരണി : ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം ഉപേക്ഷിക്കും. പൂർവിക സ്വത്തിനെപ്പറ്റിയുള്ള വ്യവഹാരത്തിൽ അനുകൂല വിധി .
കാർത്തിക : പ്രണയ സാഫല്യം . വിദേശയാത്രയ്ക്ക് അനുമതി . തീർത്ഥാടനം, കൃഷിനാശം. ദാമ്പത്യ ജീവിതം മെച്ചപ്പെടും. പൂജാദികർമ്മങ്ങളിൽ തുക ചെലവഴിക്കും.
രോഹിണി : നേത്രോദര രോഗം പിടിപെടും. ഗുരുജനപ്രീതി, സുഖചികിത്സ, യോഗ പരിശീലനം. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചാടരുത്.
മകയിരം : വിരുന്ന് സത്കാരത്തിൽ പങ്കെടുക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ നല്ല പുരോഗതി . ഗൃഹം വിട്ട് വേറെ സ്ഥലത്ത് താമസിക്കും.
തിരുവാതിര : അന്യരുടെ പ്രലോഭനങ്ങൾക്ക് വശംവദരായി അബദ്ധത്തിൽ ചെന്നുചാടും. വാക്ക് പാലിക്കാൻ പറ്റാത്ത അവസ്ഥ വന്നുചേരും.
പുണർതം : പുതിയ ഗ്രന്ഥരചന. ധനലാഭം, കുടുംബത്തിൽ ഭാഗം വച്ച് തീരുമാനം. സജ്ജന സഹവാസം, ചൂതുകളി, ചീട്ടുകളി എന്നിവയിൽ പങ്കെടുക്കും.
പൂയം : മേലധികാരികളിൽനിന്ന് നല്ല അഭിപ്രായം ഉണ്ടാകും. മാദ്ധ്യമങ്ങളിൽ ശോഭിക്കും. ഭാഗ്യക്കുറി ലഭിക്കും.
ആയില്യം : രാഷ്ട്രീയപരമായി ഔന്നത്യം. അപ്രതീക്ഷിതമായി വിഷപ്പനി പി‌ടിപെടും. രാഷ്ട്രീയപരമായി സ്വന്തം വ്യക്തിത്വം നിലനിറുത്തും. വിദേശ യാത്രമൂലം ഗുണാനുഭവം.
മകം : ദാമ്പത്യ കലഹം. രാഷ്ട്രീയ സംഘട്ടനങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരും. വിദേശ നിർമ്മിത വസ്തുക്കൾ പാരിതോഷികമായി ലഭിക്കും. തസ്കരഭയം.
പൂരം : വിലപ്പെട്ട പ്രമാണങ്ങളിൽ ഒപ്പുവയ്ക്കും. ആരോഗ്യപുഷ്ടിക്ക് വേണ്ടി ആയുർവേദ ഔഷധപ്രയോഗം. മറവിമൂലം കഷ്ടനഷ്ടങ്ങൾ സംഭവിക്കും .
ഉത്രം : ഏറ്റെടുത്ത കാര്യങ്ങൾ കൃത്യമായി ചെയ്തു തീർക്കാൻ കഴിയും. വിശ്വാസ വഞ്ചനയ്ക്ക് പാത്രമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉദ്യോഗത്തിൽ സ്ഥാനചലനം.
അത്തം : ദാമ്പത്യ ജീവിതത്തിൽ അസ്വാസ്ഥ്യങ്ങൾ, കർമ്മരംഗത്ത് എതിർപ്പ്. അപ്രതീക്ഷിതമായി ഭാഗ്യക്കുറി ലഭിക്കും. പഠനകാര്യങ്ങളിൽ സന്താനങ്ങൾക്ക് പിന്നാക്കാവസ്ഥ.
ചിത്തിര : ഗൃഹപ്രവേശന ചടങ്ങുകളിൽ സംബന്ധിക്കും. സൗന്ദര്യവർദ്ധക കേന്ദ്രങ്ങൾ സന്ദർശിക്കും . മാദ്ധ്യമങ്ങളിൽ ശോഭിക്കും.
ചോതി : ഗ്രന്ഥരചന നടത്തും. വിദേശ നിർമ്മിത വസ്തുക്കൾ പാരിതോഷികമായി ലഭിക്കും. അന്യഗൃഹ വാസം. വിശ്വാസവഞ്ചന.
വിശാഖം : മാതാപിതാക്കളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തും. വികാര നിയന്ത്രണം. മറവിമൂലം ധനനഷ്ടം. മൃഗങ്ങളിൽനിന്ന് കുഴപ്പം.
അനിഴം : തീർത്ഥാടനം, വ്യവഹാരങ്ങളിൽ അനുകൂല വിധി ലഭിക്കും. നല്ല സുഹൃത് ബന്ധം. രോഗമുക്തി.
തൃക്കേട്ട : പ്രസവാവശ്യങ്ങൾക്കായി രോഗ നിർണയം നടത്തും. ആശുപത്രി വാസം. വിദ്വൽ സദസുകളിൽ പുരസ്കാര ലബ്ധി.
മൂലം : വിദ്യാർത്ഥിക്ക് കലാമത്സരങ്ങളിൽ ഉന്നത വിജയം. പുണ്യദേവാലയ സന്ദർശനം. സഞ്ചാര ക്ളേശം. മേലധികാരികളിൽനിന്ന് എതിർപ്പ് .
പൂരാടം : എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ ഉണ്ടാകാൻ സാദ്ധ്യത.
ഉത്രാടം : ശക്തമായ ഭീഷണികളെയും എതിർപ്പുകളെയും നേരിടും. വിദേശ യാത്രയ്ക്കുള്ള അവസരം അപ്രതീക്ഷിതമായി ലഭിക്കും.
തിരുവോണം : പുണ്യദേവാലയ സന്ദർശനം. വ്രതാനുഷ്ഠാനം. സഞ്ചാരക്ളേശം. നാൽക്കാലി നാശം. കലാപരിപാടികൾ ആസ്വദിക്കും.
അവിട്ടം : അവസരത്തിനൊത്ത് പെരുമാറുകമൂലം വലിയ അപകടങ്ങളിൽനിന്ന് രക്ഷപ്പെടാൻ കഴിയും. ആശുപത്രി വാസം. ധനവ്യയം .
ചതയം : രക്തദൂഷ്യ ഹേതുവായ രോഗങ്ങൾ പിടിപെടാനിടയുണ്ട്. അസത്യമായ ആരോപണങ്ങളെ ശക്തമായി നേരിടുകയും സത്യാവസ്ഥ പുറത്തുകൊണ്ടുവരികയും ചെയ്യും.
പുരൂരുട്ടാതി : വിദ്യാഭ്യാസ കാര്യങ്ങൾക്ക് ക്ഷേത്രങ്ങളിൽ തുടക്കം കുറിക്കും. യാത്രാ വേളകളിൽ ധനം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. ഇഷ്ട സ്ഥലത്തേക്ക് മാറ്റം ലഭിക്കും.
ഉതൃട്ടാതി : നവീന ഗൃഹത്തിൽ പാലുകാച്ചൽ നടത്തും. അന്ധവിശ്വാസങ്ങൾക്കടിമപ്പെടും. വിചാരിച്ച പോലെ അവധി ലഭിക്കാതിരിക്കും. ചില പരിപാടികൾ മാറ്റിവയ്ക്കേണ്ടിവരും.
രേവതി : പുതിയ സ്ഥാപനങ്ങളിൽ ജോലിക്കായി അപേക്ഷ കൊടുക്കും. വളരെക്കാലമായി പ്രതീക്ഷിച്ച വ്യക്തിയെ കണ്ടുമുട്ടേണ്ടിവരും. കച്ചവടത്തിന്റെ രൂപരേഖ തയാറാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.