SignIn
Kerala Kaumudi Online
Sunday, 16 February 2025 9.31 PM IST

ഈ നാളുകാർ ആപത്തുകളിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടും, ഔദ്യോഗിക നേട്ടങ്ങൾ കൈവരിക്കും

Increase Font Size Decrease Font Size Print Page
g

അശ്വതി : ഗൃഹത്തിൽ മരാമത്ത് പണികൾ  വീണ്ടും ആരംഭിക്കും. ആരോഗ്യം ശ്രദ്ധിക്കണം. അത്യാഹിതങ്ങൾക്ക് സാദ്ധ്യത.
ഭരണി : വരുമാനമാർഗങ്ങൾ കുറയാതിരിക്കാൻ ശ്രദ്ധിക്കണം. നിബന്ധനകൾ പാലിക്കാത്തതിനാൽ കരാർ നഷ്ടത്തിലാകാനിടയുണ്ട്.കാര്യങ്ങളിൽ ഉടൻ തീരുമാനം.
കാർത്തിക : ഗൃഹത്തിൽ നൂതനമായ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതുമൂലം ധനനഷ്ടം സംഭവിക്കാനിടയില്ല. ഭൂമിസംബന്ധമായ ക്രയവിക്രയ എളുപ്പത്തിൽ നടക്കും.
രോഹിണി : രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ യാത്രകൾ ഒഴിവാക്കുന്നത് നന്നായിരിക്കും. സുരക്ഷിതവാസത്തിന് സുഹൃത്തുക്കളുടെ ഭവനത്തിൽ താമസിക്കുവാനിടവരും.
മകയിരം : ആപത്തുകളിൽനിന്ന് അത്‌ഭുതകരമാംവിധം രക്ഷപ്പെടും. വിവാഹ തടസങ്ങൾ മാറുകയും അടുത്തുതന്നെ വിവാഹ തീയതികൾ കൈമാറുകയും ചെയ്യും.
തിരുവാതിര : സന്താനലബ്ധിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളും പരിശ്രമങ്ങളും ഫലപ്രാപ്തിയിൽ. വിദ്യാർത്ഥികൾക്ക് ഉദ്ദേശിക്കുന്ന തരത്തിൽ മാർക്ക് ലഭിക്കാനിടയില്ല.
പുണർതം : വിവാഹാദി മംഗളകർമ്മങ്ങൾ നീട്ടിവയ്ക്കുന്ന സാഹചര്യം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ താമസം നേരിടും. സൗന്ദര്യ വർദ്ധക കേന്ദ്രങ്ങൾ സന്ദർശിക്കും.
പൂയം : പ്രസവാവശ്യങ്ങൾക്കായി സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും.വിദ്യാപുരോഗതിക്കായുള്ള വിഷയങ്ങൾ മനസിലാക്കുമെങ്കിലും ശുഷ്കാന്തി കുറഞ്ഞുവരാൻ സാദ്ധ്യത.
ആയില്യം : അപകടങ്ങളിൽ നിന്ന് അത്‌ഭുതകരമായി രക്ഷപ്പെടും. പ്രഗത്ഭരുടെ വിരുന്നുസത്കാരങ്ങളിൽ മാന്യമായി പെരുമാറാനും സദ്യ ആസ്വദിക്കാനും കഴിയും.
മകം : ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന വ്യക്തികൾ ജനങ്ങളുടെ നന്മയ്ക്കായി വലിയ തീരുമാനങ്ങൾ സ്വീകരിക്കും. വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ശോഭിക്കാൻ കഴിയും.
പൂരം : രോഗം പിടിപെട്ടവർക്ക് രോഗമുക്തി. ഔദ്യോഗിക നേട്ടങ്ങൾ കൈവരിക്കും. അന്യരുടെ പ്രേരണഫലമായി കുടുംബജീവിതത്തിൽ അന്തഃഛിദ്രങ്ങൾക്ക് സാദ്ധ്യത .
ഉത്രം : രാഷ്ട്രീയ സംഘടനാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ശുഭകരമല്ലാത്ത സാഹചര്യങ്ങളിലൂടെ നീങ്ങേണ്ടിവരാനിടയുണ്ട്. വിനോദ സഞ്ചാരം നീട്ടിവയ്ക്കും.
അത്തം : ഭൂമി സംബന്ധിച്ച ഇടപാടുകളിൽ മാന്ദ്യം അനുഭവപ്പെടും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് വെറുതേ ചിന്തിച്ച് മനസ് വിഷമിക്കേണ്ട കാര്യമില്ല.
ചിത്തിര : അപകീർത്തിയുണ്ടാകാതെ ജീവിക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും. സാമ്പത്തികലാഭം, കാര്യജയം, ശത്രുപീഡ, യന്ത്രത്തകരാറുമൂലം ധനനഷ്ടം .
ചോതി : അദ്ധ്യാത്മിക പരിപാടികളിൽ പങ്കെടുക്കും. ബന്ധുജനപ്രീതി, പ്രണയസാഫല്യം, യാത്രാക്ളേശം, കുടുംബ പുരോഗതി, ഭാഗ്യക്കുറി ലഭിക്കും.
വിശാഖം : വിരുന്നു സത്ക്കാരങ്ങളിൽ പങ്കെടുക്കും. ആരോഗ്യം പുഷ്ടിപ്പെടും. പകർച്ചവ്യാധികളെ അകറ്റിനിറുത്താൻ ശ്രമിക്കും.
അനിഴം : വൈദ്യുതി, വാഹനം, വാതകം, രാസപദാർത്ഥങ്ങൾ, ഏണി, ആയുധം മുതലായവ കൈകാര്യം ചെയ്യുമ്പോൾ അപകടങ്ങൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
തൃക്കേട്ട : വിവാഹമോചനം ലഭിച്ചവർ പുതിയ വിവാഹത്തിനായി ശ്രമിക്കും. സമ്പാത്തികച്ചെലവ് ധാരാളം. പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം .
മൂലം:  കലാപരിപാടികൾ കണ്ടാസ്വദിക്കാനിടയുണ്ട്. പകർച്ചവ്യാധികൾ നിമിത്തം ഉദ്ദേശിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ കഴിയാതെ പോകും.
പൂരാടം : ഗുരുജനാരിഷ്ടം. അകന്ന ബന്ധുക്കളിലെ ഒരു പ്രമുഖ വ്യക്തിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനിടയുണ്ട്. ദിനചര്യകളിൽ വ്യതിയാനം.
ഉത്രാടം : സൗന്ദര്യ വർദ്ധക കേന്ദ്രങ്ങൾ സന്ദർശിക്കും .എതിരാളികളിൽ നിന്ന് പീഡനം.
തിരുവോണം : വിദേശനിർമ്മിത വസ്തുക്കൾ പാരിതോഷികമായി ലഭിക്കും. അപകടങ്ങളിൽനിന്ന് അത്ഭുകരമാംവിധം രക്ഷപ്പെടും.
അവിട്ടം : നേത്രോദരരോഗം പിടിപെടും. സ്ഥാനഭ്രംശം അനുഭവപ്പെടും. ബന്ധുക്കൾ ശത്രുക്കളെ പോലെ പെരുമാറും. സുഖചികിത്സ നടത്താൻ ശ്രമം.
ചതയം : ഗൃഹം മോടിപിടിപ്പിക്കും. സ്ഥാനമാന പദവി. ധനവർദ്ധന , കർമ്മഗുണം. ഉദ്യോഗക്കയറ്റം ലഭിക്കുകയും ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മാറ്റം നൽകുകയും ചെയ്യും.
പുരുരൂട്ടാതി : പുണ്യകർമ്മങ്ങളിൽ സകുടുംബം പങ്കെടുക്കും. ആചാരങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും. ഉദ്ദിഷ്ടകാര്യസിദ്ധി. ഭാഗ്യക്കുറി ലഭിക്കും.
ഉതൃട്ടാതി : കാലവർഷക്കെടുതിയുണ്ടാകാതിരിക്കാനും പകർച്ചവ്യാധികൾ പിടിപെടാതിരിക്കാനും പ്രാർത്ഥന നടത്തും. ഉചിതമായ വഴിപാടുകൾ വേണ്ടി വരും.
രേവതി : കർമ്മഗുണ പ്രാപ്തി. അഗ‌്നിഭയം, ശത്രുഭയം, തസ്കരഭയം എന്നിവയ്ക്ക് ലക്ഷണം. വാക്ക് ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. 

TAGS: ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.