SignIn
Kerala Kaumudi Online
Sunday, 20 April 2025 10.00 AM IST

മടങ്ങിവരവിന്റെ വിസ്‌മയക്കാഴ്‌ച

Increase Font Size Decrease Font Size Print Page
sunitha

സുനിതയുടെയും സംഘത്തിന്റെയും മടക്കയാത്ര ഇങ്ങനെ:

മടക്കയാത്രയ്ക്ക് വേണ്ടിവന്നത് - 17 മണിക്കൂർ

 ചൊവ്വാഴ്ച രാവിലെ 10.35 - ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ടു
 ഇന്നലെ പുലർച്ചെ 2:36 - പേടകത്തിന്റെ ട്രങ്ക് ഭാഗം വേർപെട്ടു. ട്രങ്ക് സ്വയം കത്തിയമർന്നു
 2:41 - ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുന്നേ 7.5 മിനിറ്റ് ത്രസ്റ്ററുകൾ ജ്വലിപ്പിക്കുന്ന ഡീഓർബിറ്റ് ബേൺ പ്രക്രിയ. ശബ്ദത്തിന്റെ 22 മടങ്ങ് വേഗതയിൽ (മണിക്കൂറിൽ 27,359 കിലോമീറ്റർ) ഭൗമാന്തരീക്ഷത്തിലേക്ക്. ഇന്നരേം ഡ്രാഗണിന്റെ പുറംഭാഗത്തെ ചൂട് 1,926 ഡിഗ്രി സെൽഷ്യസിലേറെ
 3:24 - 18,000 അടി ഉയരത്തിൽ വച്ച് രണ്ട് ചെറു പ്രാഥമിക പാരച്ചൂട്ടുകൾ വിടർന്നു. 6,500 അടി

മുകളിലെത്തിയപ്പോൾ 4 പ്രധാന പാരച്ചൂട്ടുകളും വിടർന്നു
 3:27 - സെക്കൻഡിൽ 25 അടി എന്ന പ്രവേഗ നിരക്കോടെ (വെലോസിറ്റി) ഡ്രാഗൺ സാവധാനം കടലിലേക്ക് പതിച്ചു

------------------------------

# പേര്, വയസ്, ബഹിരാകാശത്ത് ആകെ ചെലവഴിച്ച ദിവസങ്ങൾ... എന്ന ക്രമത്തിൽ

സുനിത വില്യംസ് - 59 - 608 (3 ദൗത്യങ്ങൾ)

 ബുച്ച് വിൽമോർ - 62 - 464 ( 3 ദൗത്യങ്ങൾ)

 നിക്ക് ഹേഗ് - 49 - 374 (2 ദൗത്യങ്ങൾ)

 അലക്‌സാണ്ടർ ഗോർബുനോവ് - 34 - ആദ്യ ദൗത്യം

------------------------------

സുനിത വില്യംസ്, ബുച്ച് വിൽമോർ

 നിലയത്തിൽ എത്തിയത് 2024 ജൂൺ 5

 286 ദിവസം

 4,576 തവണ ഭൂമിയെ ചുറ്റി

 121,347,491 മൈൽ സഞ്ചരിച്ചു

നിക്ക് ഹേഗ്, അലക്‌സാണ്ടർ ഗോർബുനോവ്

നിലയത്തിൽ എത്തിയത് 2024 സെപ്തംബർ 28

 171 ദിവസം

 2,736 തവണ ഭൂമിയെ ചുറ്റി

 72,553,920 മൈൽ സഞ്ചരിച്ചു

------------------------------

TAGS: NEWS 360, WORLD, WORLD NEWS, SUNITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.