SignIn
Kerala Kaumudi Online
Thursday, 25 April 2024 10.32 AM IST

വീണ്ടും ആയിരം കടന്നു, ഇന്നലെ 1128 പേര്‍ക്ക്

covid

കോട്ടയം: ജില്ലയില്‍ 1128 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1122 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് . ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 6668 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 16.91 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 516 പുരുഷന്‍മാരും 477 സ്ത്രീകളും 135 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 221 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 652 പേര്‍ രോഗമുക്തരായി. 9558 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 177766 പേര്‍ കൊവിഡ് ബാധിതരായി. 167219 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 44881 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം-107, വാകത്താനം-57, ഏറ്റുമാനൂര്‍, ചങ്ങനാശേരി-43, അയ്മനം-42, എരുമേലി-37, വിജയപുരം-34, അതിരമ്പുഴ-31, ഈരാറ്റുപേട്ട-30, എലിക്കുളം, രാമപുരം, പാമ്പാടി-29, കുറിച്ചി-28, മാടപ്പള്ളി-25, പാലാ-24, വാഴപ്പള്ളി-23, കുമരകം, അകലക്കുന്നം-21, തിരുവാര്‍പ്പ്, കാഞ്ഞിരപ്പള്ളി-20, പനച്ചിക്കാട്, വൈക്കം-18, തലപ്പലം-16, കിടങ്ങൂര്‍, വെച്ചൂര്‍-15, കൊഴുവനാല്‍, അയര്‍ക്കുന്നം, ടിവിപുരം-14, വെള്ളൂര്‍, മണര്‍കാട്, കങ്ങഴ-13, കാണക്കാരി, ചിറക്കടവ്-12, കരൂര്‍,ഭരണങ്ങാനം-11, കല്ലറ, ഉദയനാപുരം, തൃക്കൊടിത്താനം, മറവന്തുരുത്ത്,ഞീഴൂര്‍-10, പാറത്തോട്, കറുകച്ചാല്‍, ചെമ്പ്-9, പായിപ്പാട്, മുണ്ടക്കയം-8, കോരുത്തോട്, പുതുപ്പള്ളി, ഉഴവൂര്‍, മണിമല-7, മീനച്ചില്‍, തലയാഴം, കടനാട്, തലയോലപ്പറമ്പ് -6, കടുത്തുരുത്തി, മുളക്കുളം, വാഴൂര്‍, തിടനാട് , കൂരോപ്പട, മുത്തോലി, മാഞ്ഞൂര്‍, മേലുകാവ്-5, പള്ളിക്കത്തോട്, തീക്കോയി, ആര്‍പ്പൂക്കര, നെടുംകുന്നം, കുറവിലങ്ങാട്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, നീണ്ടൂര്‍-4, മരങ്ങാട്ടുപിള്ളി, മീനടം, മൂന്നിലവ്-2, വെള്ളാവൂര്‍, വെളിയന്നൂര്‍, തലനാട് -1.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.