തൃക്കാക്കര: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ സംഭവത്തിൽ ഭർത്താവ് കാർത്തിക്കിനെ റിമാൻഡ് ചെയ്തു. തമിഴ്നാട് മധുര സ്വദേശിനിയും എറണാകുളം വാത്തുരുത്തി കോളനിൽ താമസിച്ചിരുന്ന കനിമൊഴി (24) ആണ് സ്ത്രീധനം ആവശ്യപ്പെട്ടിട്ടുളള ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്. 5 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്ത് 10 പവൻ നൽകാമെന്ന് പറഞ്ഞിരുന്നതെങ്കിലും 4 പവൻ സ്മാത്രമാണ് നൽകിയത്. ബാക്കിയുളള 6 പവനെ ചൊല്ലിയാണ് ഭർത്താവ് കനിമൊഴിയെ ഉപദ്രവിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |