SignIn
Kerala Kaumudi Online
Friday, 19 April 2024 6.43 AM IST

ഈ വാരം ഇവരെ കാത്തിരിക്കുന്നത് ശുഭവാർത്ത, വിജയം കൈവരിക്കുന്നത് ഈമേഖലകളിൽ

eee

അശ്വതി: ജീവിത പുരോഗതിയുടെയും മാനസിക സന്തോഷത്തിന്റെയും സമയം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. അപകീർത്തി വരാതെ ശ്രദ്ധിക്കുക.
ഭരണി: ധനാഗമനത്തിന്റെ സമയം. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. ശത്രുക്കളാൽ മാനസിക വൈഷമ്യം ഉണ്ടാകും.
കാർത്തിക : ഭാഗ്യാനുഭവങ്ങളുടെ സമയമാണ്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും.
രോഹിണി: വ്യാപാര, വ്യവസായ മേഖലകളിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കും. ഭാര്യയ്ക്കും സന്താനങ്ങൾക്കും പലവിധ കാര്യലബ്‌ധിയുടെ സമയമാണ്.
മകയിരം: തൊഴിലഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും സമയമാണ്. എല്ലാ മേഖലകളിലും വിജയം കൈവരിക്കും.
തിരുവാതിര: കരാർ തൊഴിൽ ചെയ്യുന്നവർക്ക് അധികലാഭം. കൂട്ടുവ്യാപാരം ചെയ്യുന്നവർക്ക് നല്ലസമയം. വിനോദയാത്രയ്‌ക്കുള്ള സന്ദർഭം ലഭ്യമാകും
പുണർതം: വ്യാപാരത്തിൽ അഭിവൃദ്ധിയുണ്ടാകും. ശരീരത്തിൽ മുറിവ് വരാനിടയുണ്ട്. മക്കളുടെ കാര്യത്തിൽ ധനചെലവ് വർദ്ധിക്കും.
പൂയം : തൊഴിൽ  തടസം  നേരിടും. അന്യരുമായി കലഹത്തിൽ ഏർപ്പെടും. ബന്ധുക്കളുമായി സഹകരിക്കും.
ആയില്യം: ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അനുകൂല സമയം. നൃത്ത,സംഗീത ക്ളാസുകൾ നടത്തുന്നവർക്ക് വരുമാനം വന്നുചേരും.
മകം: സ്വന്തമായി കരാർ തൊഴിൽ ചെയ്യുന്നവർക്ക് മികച്ച ലാഭം. സ്വർണാഭരണങ്ങൾ വാങ്ങും. എഴുത്തുകാർക്ക് പുരസ്‌കാരങ്ങൾ ലഭിക്കും.
പൂരം: പല മേഖലകളിലും വിജയം കൈവരിക്കും. ആത്മാർത്ഥയുള്ള സുഹൃത്തുക്കൾ വന്നുചേരും. വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരത്തിലുള്ള വിജയപ്രാപ്‌തിയുണ്ടാകും.
ഉത്രം: സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാം. മാതാവിന് അസുഖം വരാനിടയുണ്ട്. ബന്ധുക്കളുമായി സഹകരണം കുറയും. ദാനധർമ്മങ്ങൾ ചെയ്യും.
അത്തം: സർക്കാർ ഉദ്യോഗത്തിലേക്ക് പരീക്ഷ എഴുതിയവർക്ക് വിജയവാർത്ത ലഭിക്കും. ഹാസ്യകലാപ്രകടനക്കാർക്ക് ധനാഗമനവും പ്രശസ്‌തിയും.
ചിത്തിര: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് അനുകൂലമായ സമയം. സഹോദരങ്ങൾക്ക് പലവിധ പ്രശ്‌നങ്ങൾ ഉണ്ടാകും. ദാനധർമ്മങ്ങൾ ചെയ്യുമെങ്കിലും പ്രവൃത്തികളിൽ സംതൃപ്‌തിയുണ്ടാവില്ല.
ചോതി: പല മേഖലകളിലും വിജയം കൈവരിക്കും. ആത്മാർത്ഥതയുള്ള ഭൃത്യന്മാരെ ലഭിക്കും. കരാർ തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ച ലാഭം ലഭിക്കും. സന്താനലബ്ധിക്കുള്ള സമയം.
വിശാഖം: വിദേശത്ത് ജോലിക്കായി പരിശ്രമിക്കാം. സ്വർണം, വെള്ളി മുതലായ ലോഹങ്ങളാൽ ജോലി ചെയ്യുന്നവർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം.
അനിഴം: ധന, ഐശ്വര്യത്തിന്റെയും മാനസിക സന്തോഷത്തിന്റെയും സമയം. പല മേഖലകളിൽ കൂടിയും വരുമാനം വന്നുചേരും. സുഹൃത്തുക്കൾ മുഖേന ചെലവ് കൂടും.
തൃക്കേട്ട: വിവാഹകാര്യത്തിൽ തടസം നേരിടും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. സാമ്പത്തികമായി നല്ല കാലം.
മൂലം: അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സഹോദരസ്നേഹം കുറയും. കേസുകളിൽ വിജയം. ജീവിത നിലവാരമുയരും.
പൂരാടം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനകാര്യത്തിൽ അഭിവൃദ്ധിയുണ്ടാകും. ഉന്നത സ്ഥാനപ്രാപ്‌തിയുണ്ടാകും.
ഉത്രാടം: കരാർ തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. പഠനത്തിൽ  അല്പം ശ്രദ്ധ പ്രകടിപ്പിക്കും. അന്യർക്കു വേണ്ടി കഠിനമായി പരിശ്രമിക്കും.
തിരുവോണം: സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റവും പദവി ഉയർച്ചയും പ്രതീക്ഷിക്കാം. ശാരീരികമായി പല ബുദ്ധിമുട്ടുകളും നേരിടും. സാമ്പത്തികം അനുകൂലമല്ല.
അവിട്ടം: സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാം. ഉന്നത ഉദ്യോഗസ്ഥർക്ക് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും.
ചതയം: സ്വയം  തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. കേസുകളിൽ വിജയിക്കും. വിദ്യാർത്ഥികൾക്ക് പഠനകാര്യത്തിൽ അലസത.
പൂരൂരുട്ടാതി: വിദേശ മലയാളികൾക്ക് പലവിധ നേട്ടങ്ങൾ പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മാനസിക സന്തോഷത്തിന്റെ സമയം. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും.
ഉതൃട്ടാതി: സ്വയം തൊഴിൽ ചെയ്യുന്നവർക്ക് മികച്ച ലാഭം. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. ജ്യോതിഷം പോലുള്ള ശാസ്ത്രങ്ങളിൽ അറിവ് ലഭിക്കും.
രേവതി: സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാം. പാർട്ടി പ്രവർത്തകർക്ക് അനുകൂല സമയം. പഠനകാര്യത്തിൽ അലസത.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKEND, WEEKLY PREDICTIONS
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.