SignIn
Kerala Kaumudi Online
Thursday, 28 March 2024 3.16 PM IST

അടഞ്ഞിട്ടും ഉയരുന്നു പോസിറ്റീവ് 1358

kovid

കോഴിക്കോട് : കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ വാർഡ് തല ക്രമീകരണം വന്നിട്ടും രോഗികൾ ഉയരുന്നത് ആശങ്കയിലാക്കുന്നു. ജില്ലയിൽ ഇന്നലെ 1358 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 1334 പേർ രോഗം ബാധിതരായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. ഒരാൾ അന്യസംസ്ഥാനത്തു നിന്ന് വന്നതാണ്. 11492പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 897 പേർ കൂടി രോഗമുക്തി നേടി.11.99 ശതമാനമാണ്‌ രോഗ സ്ഥിരീകരണ നിരക്ക്. 13206 കോഴിക്കോട് സ്വദേശികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. പുതുതായി വന്ന 2475 പേർ ഉൾപ്പടെ 33246 പേരാണ് നിരീക്ഷണത്തിലുളളത്.

 ഉറവിടം വ്യക്തമല്ലാത്തവർ

ബാലുശ്ശേരി 1, ചക്കിട്ടപ്പാറ 4, എടച്ചേരി 2, കടലുണ്ടി 6, മണിയൂർ 4, നാദാപുരം 2, പെരുമണ്ണ 2, വടകര 2.

 സമ്പർക്കം

കോഴിക്കോട്‌കോർപ്പറേഷൻ 224, അരിക്കുളം 1, അത്തോളി 8, ആയഞ്ചേരി 27, അഴിയൂർ 7, ബാലുശ്ശേരി 17, ചക്കിട്ടപ്പാറ 4, ചങ്ങരോത്ത് 12, ചാത്തമംഗലം 24, ചെക്ക്യാട് 4, ചേളന്നൂർ 32, ചേമഞ്ചേരി 19, ചെങ്ങോട്ട്കാവ് 7, ചെറുവണ്ണൂർ 3, ചോറോട് 15, ഏറാമല 9, ഫറോക്ക് 29, കടലുണ്ടി 30, കക്കോടി 9, കാക്കൂർ 4, കാരശ്ശേരി 12, കട്ടിപ്പാറ 8, കാവിലുംപാറ 5, കായക്കൊടി 19, കായണ്ണ 5, കീഴരിയൂർ 10, കിഴക്കോത്ത് 6, കോടഞ്ചേരി 20, കൊടിയത്തൂർ 25, കൊടുവള്ളി 25, കൊയിലാണ്ടി 42, കുടരഞ്ഞി 12, കൂരാച്ചുണ്ട് 7, കൂത്താളി 3, കോട്ടൂർ 21, കുന്ദമംഗലം 9, കുന്നുമ്മൽ 4, കുരുവട്ടൂർ 9, കുറ്റ്യാടി 12, മടവൂർ 11, മണിയൂർ 20, മരുതോങ്കര 10, മാവൂർ 15, മേപ്പയ്യൂർ 12, മൂടാടി 11, മുക്കം 8, നാദാപുരം 6, നടുവണ്ണൂർ 5, നൻമണ്ട 3, നരിക്കുനി 6, നരിപ്പറ്റ 19, നൊച്ചാട് 5, ഒളവണ്ണ 26, ഓമശ്ശേരി 17, ഒഞ്ചിയം 9, പനങ്ങാട് 24, പയ്യോളി 30, പേരാമ്പ്ര 14, പെരുമണ്ണ 29, പെരുവയൽ 3, പുറമേരി 31, പുതുപ്പാടി 57, രാമനാട്ടുകര 13, തലക്കുളത്തൂർ 17, താമരശ്ശേരി 32, തിക്കോടി 24, തിരുവള്ളൂർ 10, തിരുവമ്പാടി 11, തൂണേരി 8, തുറയൂർ 13, ഉള്ള്യേരി 6, ഉണ്ണികുളം 8, വടകര 32, വളയം 5, വാണിമേൽ 4, വേളം 7, വില്യാപ്പള്ളി 34.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.