SignIn
Kerala Kaumudi Online
Friday, 19 April 2024 10.59 PM IST

അഴകിനടയാളം മൂക്ക്,  മുഖത്തിന് ആകൃതി നൽകുന്നതിൽ ഏറ്റവും പ്രധാനഘടകം 

nose

ഒരു വ്യക്തിയുടെ മുഖത്തിന് ആകൃതി നൽകുന്നതിൽ ഏറ്റവും പ്രധാനഘടകം മൂക്കാണെന്ന് പറയാം. മുഖഘടനയുടെ അനുപാതം നിർണയിക്കുന്നതിലും വലിയ പങ്കുണ്ട് മൂക്കിന്. മൂക്കിനുണ്ടാകുന്ന ചെറിയരൂപഭേദങ്ങൾപോലും മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കാൻ പര്യാപ്‌തമാണ്. വ്യക്തിക്ക് തന്റെ സ്വന്തം പ്രതിച്‌ഛായയും ആത്മവിശ്വാസവും നിലനിറുത്തുന്നതിനും മൂക്കിന്റെ ഭംഗി അനിവാര്യമാണ്. പുരാതന ഭാരതത്തിൽ മോഷ്‌ടാക്കളുടെയും മറ്റ് കുറ്രവാളികളുടെയും മൂക്ക് വിച്‌‌ഛേദിച്ചുള്ള ശിക്ഷാരീതി നിലനിന്നിരുന്നു. കളങ്കപ്പെട്ട വ്യക്തികളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനുള്ള തന്ത്രപരമായ ശിക്ഷാനടപടിയായിരുന്നു ഇത്.
മുഖലക്ഷണശാസ്ത്രവിധിപ്രകാരവും മൂക്കിന്റെ ആകാരവടിവ് അനുസരിച്ച് വ്യക്തിയുടെ സ്വഭാവത്തെ വിശകലനം ചെയ്യുന്ന രീതിയുണ്ട്. വളഞ്ഞ മൂക്കിന്റെ ഉടമസ്ഥർ കുബുദ്ധിക്കാരും കൗശലക്കാരുമാണെങ്കിൽ പതിഞ്ഞ മൂക്കുള്ളവർ ചിന്താശക്തി കുറഞ്ഞവരുമായിട്ടാണ് മുഖലക്ഷ്ണശാസ്‌ത്രത്തിൽ പരാമർശിക്കുന്നത്. മൂക്കിനെ സംബന്ധിച്ചുള്ള സൗന്ദര്യപ്രശ്‌നങ്ങളും അവയുടെ പ്രതിവിധികളും നോക്കാം.
വളഞ്ഞമൂക്ക്
മൂക്കിന്റെ മേൽഭാഗത്തുണ്ടാകുന്ന വളവ് മൂലം നാസാഗ്രം കീഴ്പ്പോട്ട് താഴ്ന്ന് നിൽക്കുന്ന അവസ്ഥയാണിത്. കിളിച്ചുണ്ടൻ മൂക്ക് എന്ന് നാട്ടുഭാഷയിൽ ഇത്തരം മൂക്കുകളെ വിശേഷിപ്പിക്കാറുണ്ട്. മൂക്കിനുള്ളിൽ നടത്തുന്ന ശസ്ത്രക്രിയ വഴി വളവ് മാറ്റി മൂക്കിനെ നിവർത്തി സാധാരണരൂപത്തിലാക്കാൻ സാധിക്കും.
പതിഞ്ഞമൂക്ക്
ഇത് മിക്കവാറും ജന്മനാലുണ്ടാവുന്ന വൈകൃതമാണെങ്കിലും പണ്ടുകാലത്ത് കുഷ്‌ഠരോഗവും സിഫിലിസും മറ്റും ബാധിച്ച ആൾക്കാരിലും ഇത്തരം മൂക്കുകൾ കണ്ടുവന്നിരുന്നു. മൂക്ക് നെറ്റിയുമായി ചേരുന്ന ഭാഗത്താണ് കുഴിവ് കാണപ്പെടുന്നത്. രോഗിയുടെ ശരീരത്തിൽനിന്നുതന്നെ എടുക്കുന്ന എല്ലിന്റെ കഷണമോ, കൃത്രിമമായി നിർമ്മിച്ച സിലിക്കോൺ കട്ടയോ മൂക്കിനകത്ത് തിരുകി കുഴിവ് നികത്താൻ സാധിക്കും.
ചരിഞ്ഞമൂക്ക്
മൂക്കിനകത്തുള്ള പാലത്തിനുണ്ടാവുന്ന ചരിവ് മൂക്കിന്റെ ഘടനയെയും ബാധിക്കുന്നു. മുഖത്തിന്റെ മദ്ധ്യരേഖയിൽ സ്ഥിതിചെയ്യുന്നതിന് പകരം മൂക്ക് ഒരുവശത്തേക്ക് ചരിഞ്ഞിരിക്കുന്നു. മൂക്കിന്റെ പാലം ശരിയാക്കുന്നതിനോടൊപ്പം മൂക്കിനകത്ത് മറ്റ് അറ്റകുറ്റപ്പണികൾ ചെയ്‌ത് ഇത്തരം മൂക്കുകളെ ശരിയാക്കാനാവും.
ഉരുണ്ട മൂക്ക്
കൂർത്തിരിക്കുന്നതിനുപകരം നാസാഗ്രം ഉരുണ്ടിരിക്കുന്ന അവസ്ഥയാണിത്. ലളിതമായ ശസ്ത്രക്രിയ വഴി ഈ അവസ്ഥയും മാറ്റാൻ ആധുനിക വൈദ്യശാസ്ത്രത്തിന് കഴിയും.
വലിപ്പമേറിയ മൂക്ക്
മുഖഘടനയ്‌ക്ക് ചേരാത്തവിധം വലിപ്പക്കൂടുതലുള്ള മൂക്കുകളുള്ളവരുമുണ്ട്. മൂക്കിനെ ആവരണം ചെയ്യുന്ന ചർമ്മത്തിന് തടിപ്പും വീക്കവും ഉണ്ടാകുന്നത് മൂലമോ മൂക്കിന്റെ എല്ലുകളുടെ അധികവളർച്ചയോ ഇതിന് കാരണമാവുന്നു.ചർമ്മത്തിന്റെ കട്ടി കുറയ്‌ക്കാൻ ലേസർ ചികിത്സയോ ശസ്ത്രക്രിയയോ വേണ്ടിവന്നേക്കാം. എല്ലുകളുടെ അമിതവലിപ്പം ശസ്ത്രക്രിയവഴിയും പരിഹരിക്കാവുന്നതാണ്.
തുറന്നമൂക്ക്
മൂക്കിന്റെ പാലവും പാർശ്വഭിത്തികളും തമ്മിലുള്ള അകലക്കൂടുതൽ മൂലം നാസാദ്വാരങ്ങൾ കൂടുതൽ വലുതായും മൂക്ക് തുറന്നിരിക്കുന്നതായും ഉള്ള പ്രതീതി ഉണ്ടാകുന്നത് ശസ്ത്രക്രിയവഴി ദ്വാരങ്ങളുടെ വലിപ്പം കുറച്ച് ഇവയെ സാധാരണ രൂപത്തിലാക്കാൻ സാധിക്കും. മേൽപ്പറഞ്ഞ വകഭേദങ്ങൾ കൂടാതെ മുച്ചുണ്ടും വിള്ളലുള്ള അണ്ണാക്കും മറ്റും ഉള്ള കുഞ്ഞുങ്ങളിൽ മൂക്കിന്റെ പലതരം വൈകൃതങ്ങൾ കണ്ടുവരുന്നു. വളരെ വൈകല്യങ്ങൾ ഉള്ള മൂക്കുകളെ ശരിയാക്കിയെടുക്കാൻ വിദഗ്ദ്ധനായ പ്ലാസ്റ്രിക് ആന്റ് കോസ്‌മെറ്റിക് സർജനെ നേരിൽ ബന്ധപ്പെടുന്നതായിരിക്കും നല്ലത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.