SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.04 PM IST

ആത്മപരിശോധന വീണ്ടും വീണ്ടും

eee

ആ ടെലഫോൺ ബൂത്തിൽ തിരക്കൊന്നുമുണ്ടായിരുന്നില്ല. ബൂത്ത് ഉടമസ്ഥൻ ആകെ നിരാശനായി ഇരിക്കുമ്പോഴാണ് ഒരു കൊച്ചുകുട്ടി ആ ബൂത്തിലേക്ക് കടന്നുവന്നത്.

''അങ്കിൾ, എനിക്കൊരു ഫോൺ ചെയ്യണം.""
അയാൾ ആ കുട്ടിയെ നോക്കി. കഷ്‌ടിച്ച് ഏഴോ എട്ടോ വയസുമാത്രം പ്രായമേ അവനുണ്ടാകൂ. എങ്കിലും അവന്റെ മുഖത്തെ ഉന്മേഷവും പ്രസരിപ്പും ആരെയും ആകർഷിക്കുന്നതായിരുന്നു.
'' ശരി! മോനേ""
കുട്ടി താൻ കൊണ്ടുവന്ന കടലാസ് കഷണത്തിൽ നോക്കി പത്ത് അക്കമുള്ള ആ ഫോൺ നമ്പർ ഡയൽ ചെയ്‌തു. ബൂത്ത് ഉടമ കൗതുകപൂർവം അവന്റെ ഫോൺ സംഭാഷണം ശ്രദ്ധിച്ചു.
ഫോണിലൂടെ അവന്റെ ആദ്യത്തെ വാചകം ഇതായിരുന്നു.
'' മാഡം ഞാൻ ഒരു പാവപ്പെട്ട കുട്ടിയാണ്. എനിക്ക് ജീവിക്കാൻ മാർഗമൊന്നുമില്ല. മാ‌‌ഡത്തിന്റെ പുൽത്തകിടിയിലെ പുല്ലുവെട്ടാൻ ഒരാളെ ആവശ്യമുണ്ടെന്നറിഞ്ഞു. ആ ജോലി എനിക്ക് തരുമോ?""
അങ്ങേത്തലയ്‌ക്കൽ നിന്ന് ആ സ്ത്രീയുടെ മറുപടി വന്നു.
'' സോറി മോനേ! എനിക്ക് ആ ജോലി ചെയ്യാൻ ഇവിടെ ഒരു പയ്യനുണ്ട്.""
അവൻ പിന്നെയും പറഞ്ഞു.
''മാഡം ഇപ്പോഴുള്ളയാൾ ചെയ്യുന്നതിനേക്കാൾ നന്നായി അതിന്റെ പകുതി കൂലിയ്‌ക്ക് ഞാൻ ചെയ്യാം. പ്ലീസ് മാഡം.""
''വേണ്ട മോനെ. ഇപ്പോൾ എന്റെ പുൽത്തകിടിയിലെ പുല്ലുവെട്ടുന്ന പയ്യന്റെ ജോലിയിൽ ഞാൻ പൂർണ തൃപ്‌തയാണ്. പിന്നെന്തിനാണ് ഞാൻ മറ്റൊരാളെ ആ ജോലിക്ക് വയ്‌ക്കുന്നത്. അയാൾ നന്നായി ആ ജോലി ചെയ്യുന്നുണ്ട്.""
ഇത്രയൊക്കെ കേട്ടിട്ടും പ്രസരിപ്പ് കൈവിടാതെ വളരെ പ്രസാദാത്മക സ്വരത്തിൽ അവൻ വീണ്ടും ചോദിച്ചു.
'' മാഡം! ഞാൻ പുൽത്തകിടി വൃത്തിയാക്കുന്നതിനു പുറമേ വീട്ടിലെ മുറ്റവും വൃത്തിയാക്കാം. മാഡം അതിന് എനിക്ക് കൂലി തരേണ്ട. ഇനിയെങ്കിലും ആ ജോലി എനിക്ക് തന്നുകൂടേ?""
''വേണ്ട മോനേ! അതിന്റെയൊന്നും ആവശ്യമില്ല. താങ്ക് യൂ""
ആ കുട്ടി അത്യാഹ്ലാദത്തോടെ ആ ഫോൺ വച്ചു. ബൂത്ത് ഉടമയ്‌ക്ക് ഫോൺ വിളിച്ചതിന്റെ ഫീസ് കൊടുക്കാനായി കൗണ്ടറിൽ എത്തിയപ്പോഴും അവന്റെ മുഖത്ത് നിന്ന് പുഞ്ചിരി മാഞ്ഞിരുന്നില്ല.
ഈ സംഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്ന ബൂത്ത് ഉടമയ്‌ക്ക് അവന്റെ പോസിറ്റീവ് മനോഭാവവും ജോലി ചെയ്യാനുള്ള സന്നദ്ധതയും ഇഷ്‌ടപ്പെട്ടു. അതുകൊണ്ട് ഈ കുട്ടിയ്‌ക്ക് എന്തെങ്കിലും ജോലി കൊടുക്കണമെന്ന് അയാൾ തീരുമാനിച്ചു.
അയാൾ ആ കുട്ടിയോട് പറഞ്ഞു: 
''മോനേ, ജോലിയോടുള്ള നിന്റെ ആത്മാർത്ഥത എനിക്കിഷ്‌ടപ്പെട്ടു. ആ ജോലി കിട്ടാത്തതിൽ നീ വിഷമിക്കേണ്ട. നിനക്ക് ഞാൻ ഒരു ജോലി തരാം.""
കുട്ടി പറഞ്ഞു: '' താങ്ക് യൂ അങ്കിൾ. എനിക്ക് ജോലി വാഗ്ദാനം ചെയ്യാൻ അങ്ങേയ്ക്ക് മനസുണ്ടായല്ലോ. പക്ഷേ എനിക്ക് ജോലി ഇപ്പോൾ വേണ്ട.""
'' ങേ, അതെന്താണ്, നീ ഇപ്പോൾ ഒരു ജോലിക്ക് വേണ്ടി ഒരു സ്ത്രീയോട് കേണപേക്ഷിക്കുന്നത് കേട്ടല്ലോ?""
'' അങ്ങനെയല്ല അങ്കിൾ. ഞാൻ എന്റെ ജോലിയെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് മനസിലാക്കാൻ വേണ്ടി വിളിച്ചതാണ്. ആ മാന്യവനിതയുടെ പുൽത്തകിടിയിൽ ജോലി ചെയ്‌തുകൊണ്ടിരിക്കുന്നത് ഞാൻ തന്നെയാണ്! എന്റെ ജോലിയെക്കുറിച്ച് അവർക്കുള്ള യഥാർത്ഥ അഭിപ്രായമെന്താണെന്ന് എനിക്ക് നേരിട്ട് മനസിലാക്കാൻ വേണ്ടിയാണ് ഞാൻ മറ്റൊരു തൊഴിൽ അന്വേഷകനെപോലെ വിളിച്ചത്. ഞാൻ ചെയ്യുന്ന ജോലിയെക്കുറിച്ച് സത്യസന്ധമായി എനിക്ക് മനസിലാക്കാൻ വേണ്ടി വിളിച്ചു എന്നു മാത്രം. താങ്ക് യൂ അങ്കിൾ.""
സോഷ്യൽ മീഡിയയിൽ കുറേക്കാലമായി പ്രചരിക്കുന്ന ഒരു കഥയാണിത്. ഇതിൽ വലിയൊരു സന്ദേശമുണ്ട്. സ്വയം പരിശോധിച്ചറിയാനുള്ള അങ്ങനെ സ്വയം പുതുക്കാനുള്ള മാർഗമാണിത്. നാം ചെയ്‌തുകൊണ്ടിരിക്കുന്ന ജോലിയെക്കുറിച്ച്, നമ്മുടെ പെരുമാറ്റത്തെക്കുറിച്ച്, നമ്മുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും മറ്റുള്ളവർ നമ്മോട് നേരിട്ട് പറയുന്ന അഭിപ്രായങ്ങൾ സത്യസന്ധമാകണമെന്നില്ല. അതുപോലെ തന്നെ നാം കേൾക്കാതെ നമ്മെ കുറിച്ച് ചിലപ്പോൾ കുറ്റം പറയുന്നവരുമുണ്ടാകും. എന്നാൽ വസ്‌തുതാപരമായി കാര്യങ്ങൾ മനസിലാക്കുവാനും ആത്മപരിശോധന നടത്തി കുറ്റങ്ങളും കുറവുകളും പ്ലസ് പോയിന്റും മൈനസ് പോയിന്റും മനസിലാക്കുവാനും ഇത്തരം പരോക്ഷ പരീക്ഷണങ്ങൾ ചിലപ്പോൾ ആവശ്യമായി വരും. ലക്ഷ്യം ഒന്നേയുള്ളൂ - കൂടുതൽ മെച്ചപ്പെടുക. അത്രതന്നെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, WEEKLY, CAREER, SELF MOTIVATION, 100 DAYS
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.