SignIn
Kerala Kaumudi Online
Saturday, 20 April 2024 3.51 PM IST

പറവകളാകാം ബൊഹീമിയൻ തരംഗത്തിൽ

ee

ഫാഷൻ ശരീരത്തെ സൗന്ദര്യപൂർണമാക്കുന്നതോടൊപ്പം ഒരു വ്യക്തിയുടെ മനസിന് ആത്മവിശ്വാസം ഏറെ നൽകുന്ന ഒന്നുകൂടിയാണ്. ഏറെ ആകർഷിക്കുന്ന വസ്ത്രങ്ങളോ ആഭരങ്ങളോ ഒക്കെ ധരിക്കുമ്പോൾ ഒരോരുത്തരും കൂടുതൽ ആത്മവിശ്വാസം ആർജിക്കുകയാണ് ചെയ്യുന്നത്. അവിടെയാണ് ഫാഷൻ സങ്കല്പങ്ങളുടെ പ്രാധാന്യം. ഫാഷൻ എന്നത് ഓരോരുത്തരുടെ കാഴ്‌ചപ്പാടിലും ഓരോന്നാണ് എന്ന് പറഞ്ഞാലും തെറ്റില്ല. കാരണം ഒരാളുടെ സങ്കൽപ്പങ്ങളിൽ നിന്ന് ഏറെ വിഭിന്നമായിരിക്കും മറ്റൊരാളുടെ കാഴ്‌ചപ്പാട്. വസ്ത്രങ്ങളിലും ആഭരങ്ങളിലും ഫാഷന്റെ പുത്തൻ ട്രെൻഡുകൾ കണ്ടെത്താൻ ശ്രമിക്കുന്ന ആളുകൾ പലപ്പോഴും വ്യത്യസ്‌തതകളെയാണ് കൂട്ടുപിടിക്കാറ്. മറ്റാരും ധരിക്കാത്തതോ മറ്റൊരിടത്തും കണ്ടിട്ടില്ലാത്തതോ ആയ പുത്തൻ ട്രെൻഡുകൾ അവതരിപ്പിക്കാൻ ഒരോരുത്തരും ആഗ്രഹിക്കുമ്പോൾ വെട്ടിത്തിളങ്ങുകയാണ് പുതുതലമുറ.

1960- 70 കാലഘട്ടത്തിൽ നിലവിൽ വന്ന ഒന്നായിരുന്നു ബൊഹീമിയൻ വസ്ത്രധാരണം. ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ഫ്രാൻസിലെ ഹിപ്പികളും കലാകാരന്മാരുമായിരുന്നു ഈ വസ്ത്രരീതി പ്രചാരത്തിൽ കൊണ്ടുവന്നത്.
പ്രകൃതിദത്ത തുണിത്തരങ്ങളായ കോട്ടൺ, ലിനൻ, ജൂട്ട്, തുടങ്ങിയവ ഉപയോഗിച്ചിട്ടുള്ളതോ, ഒഴുകി കിടക്കുന്ന തുണിത്തരങ്ങളായ ഷിഫോൺ, ജോർജറ്റ് തുടങ്ങിയവയിൽ ഞൊറികളും ലേസുകളും പിടിപ്പിച്ചതോ,പല തട്ടുകളായി പല നീളത്തിൽ ഇഷ്‌ടമുള്ള രീതിയിൽ ഒരുക്കിയതോ ആയിരുന്നു ഇത്തരം വസ്ത്രങ്ങൾ. പെട്ടെന്ന് ശ്രദ്ധ ആകർഷിക്കത്തക്ക വിധത്തിലുള്ള വിവിധനിറങ്ങളും പ്രിന്റുകളും നിറഞ്ഞതും സുതാര്യമായതും പ്രകൃതിദത്തമായ കല്ലുകളാലോ മുത്തുകളാലോ അലങ്കരിക്കപ്പെട്ടതുമായ ഈ പുതിയ വസ്ത്രരീതിയും ആഭരണങ്ങളും, ചെരിപ്പുകളും ആ കാലങ്ങളിൽ നിലനിന്നിരുന്ന പരമ്പരാഗത വസ്ത്രസങ്കല്പങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമായിരുന്നു. സെലിബ്രിറ്റീസ് അടക്കം പലരും ഈ വസ്ത്രധാരണ രീതി പിന്തുടർന്നതോടെ ഇത് സാധാരണക്കാരിലേക്കും കൂടുതൽ പ്രചാരം നേടി.
കേരളത്തിൽ ഈ ഫാഷൻ കൂടുതൽ പ്രചരിച്ചത് ഇന്റർനെറ്റിന്റെ കടന്നു വരവോടെയാണ്. കാറ്റത്തിളകിയാടുന്ന കനം കുറഞ്ഞ ഗൗണുകളും, അസിമിട്രിക്ക് ടോപുകളുമെല്ലാം പെട്ടെന്ന് തന്നെ ഇവിടുത്തെ പെൺകുട്ടികളുടെ മനസിനെ കീഴടക്കി. 'ഈ വസ്ത്രം എങ്ങനെ ധരിക്കണമെന്നുള്ള പ്രത്യേകമായ നിബന്ധനകൾ ഇല്ല" എന്നുള്ളത് തന്നെയായിരുന്നു ഈ വസ്ത്രധാരണ രീതിയുടെ ഏറ്റവും വലിയ സ്വാതന്ത്ര്യം. പൂർണമായും ഒരാളുടെ സർഗാത്മകത അനുസരിച്ച് ഇഷ്ടമുള്ള ആഭരണങ്ങളോ, ചെരുപ്പുകളോ,പ്രിന്റഡ് ഷാളുകളോ, ബാഗുകളോ ഈ വസ്ത്രത്തിനൊപ്പം ഉപയോഗിക്കാം.
അധികം പണം ചെലവാക്കാതെ തന്നെ എല്ലാവരിൽ നിന്നും വ്യത്യസ്തമായ എന്നാൽ ഏറ്റവും സൗകര്യപ്രദമായ ഒരു സ്റ്റൈൽ കിട്ടും എന്നുള്ളത് തന്നെയാണ് ഇത്തരം വസ്ത്രധാരണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ന് വിപണിയിൽ ഇരുനൂറു രൂപ മുതൽ ബൊഹീമിയൻ ഗൗണുകളും ടോപുകളും ലഭ്യമാണ്. കാറ്റുപോലെ കടലുപോലെ സ്വതന്ത്രമായി ഒഴുകി നടക്കുന്ന ഒരു ഹിപ്പി ഫാഷൻ രീതിയാണ് നിങ്ങൾ ഇഷ്ട്ടപെടുന്നതെങ്കിൽ അത്തരം തുണിത്തരങ്ങൾ സ്വന്തമാക്കാൻ പറ്റിയ ഏറ്റവും നല്ല സമയം ഇതാണ്. ആ വസ്ത്രങ്ങൾക്കൊപ്പം ലെതർ ചെരുപ്പുകളും ഷൂസും ബാഗുകളുംഉപയോഗിച്ചുകെണ്ടോ പ്രകൃതിദത്തമായ മുത്തുകളും കല്ലുകളും പിടിപ്പിച്ച ആഭരണങ്ങൾ ധരിച്ചുകെണ്ടോ നിങ്ങൾക്ക് നിങ്ങളുടേതായ ഒരു സ്റ്റൈൽ ഉണ്ടാക്കിയെടുക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLY, FASHION
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.