SignIn
Kerala Kaumudi Online
Friday, 19 April 2024 5.37 AM IST

ആഗ്രഹിച്ചു, സ്വപ്‌നം പോലെ വന്നെത്തി

aa

വീടിനുള്ളിൽ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന പെൺകുട്ടികളുടെ കണ്ണുനീർ ചിത്രങ്ങൾ ഒപ്പിയെടുത്ത ഹ്രസ്വചിത്രമായ 'ഫിംഗറി' ൽകയ്യടക്കമുള്ള വേഷം അവതരിപ്പിച്ച നടി കീർത്തി കൃഷ്‌ണ പുതിയ പ്രതീക്ഷകളിലാണ്...

സന്തോഷത്തിലാണ് നടി കീർത്തി കൃഷ്‌ണ. പുതിയ രണ്ടു സീരിയലുകൾ സംപ്രേക്ഷണം ചെയ്യാൻ ഒരുങ്ങുന്നു. ഇതിനിടയിൽചാനൽ പരിപാടികളുടെ ഷൂട്ടുകൾ. കൊവിഡ് കാലത്ത് നിറം മങ്ങിപ്പോയ ജീവിത നിറപ്പൊട്ടുകളെ ആവേശത്തോടെ കീർത്തി ചേർത്തുപിടിക്കുന്നു. പുതിയ വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നു.
സന്തോഷങ്ങൾ എന്തൊക്കെയാണ്?
ഇപ്പോൾ 'കന്യാദാനം" എന്ന സൂര്യാ ടി.വിയിൽ സംപ്രേക്ഷണം ചെയ്യാൻ പോകുന്ന സീരിയലിലാണ് അഭിനയിക്കുന്നത്. സീ കേരളത്തിൽ വന്ന 'സ്വാതി നക്ഷത്രം ചോതി" എന്ന സീരിയലിലെ നന്ദിനി എന്ന കഥാപാത്രമായിരുന്നു തൊട്ടുമുമ്പേ അഭിനയിച്ചത്. കുട്ടിക്കാലത്ത് ചില സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. കടമറ്റത്ത് കത്തനാറിലൊക്കെ ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു. ജീവൻ ടി.വിയിൽ സംപ്രേക്ഷണം ചെയ്‌ത 'മാർത്താണ്ഡത്തിൽ സംസാരവിഷയം" ആയിരുന്നു ആദ്യ സീരിയൽ. അഞ്ച് വയസായിരുന്നു എനിക്ക്. മണിയൻ പിള്ള രാജു അങ്കിളായിരുന്നു ഈ സീരിയൽ നിർമ്മിച്ചത്. അന്ന് അഭിനയത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. പറഞ്ഞുതരുന്നതു പോലെ ചെയ്യും. നായികയുടെ കുട്ടിക്കാലം ഞാനായിരുന്നു അഭിനയിച്ചത്. ചെറുപ്പത്തിൽ കുറേ വേഷങ്ങൾ വന്നെങ്കിലും അന്ന് അഭിനയത്തോട് അത്രയധികം താത്പര്യമുണ്ടായിരുന്നില്ല. നൃത്തത്തോടായിരുന്നു ഇഷ്‌ടം മുഴുവൻ.
ഇപ്പോൾ അഭിനയത്തോടാണോ ഇഷ്‌ടം?
കുറച്ചു ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്യണം. എനിക്ക് പറ്റാവുന്നതിന്റെ പരമാവധി ഭംഗിയാക്കണം. ഇതൊക്കെയാണ് ഇപ്പോഴത്തെ ആഗ്രഹങ്ങൾ. സിനിമ മനസിലെ വലിയ സ്വപ്‌നമാണ്. എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങൾ തേടിയത്തുമെന്ന് പ്രതീക്ഷിക്കുന്നു. 'ശേഷം" എന്ന സിനിമയിൽ സിദ്ദീഖ് ഇക്കയുടെ മകളായി അഭിനയിച്ചിരുന്നു. സൈമൺ ഡാനിയേൽ, വിനീത് കുമാർ, ദിവ്യ പിള്ള എന്നിവർ അഭിനയിച്ച ചിത്രമാണത്. ഈ സിനിമയിൽ സെക്കൻഡ് ഹീറോയിന്റെ വേഷം ചെയ്‌തിട്ടുണ്ട്. നല്ല കഥാപാത്രമാണ്, നല്ല പ്രതീക്ഷയുമുണ്ട്.
ഒരു ഇടവേള സംഭവിച്ചല്ലോ  അഭിനയത്തിൽ?
പഠനവും ജോലിയുമൊക്കെയായി ഇടവേള വന്നു. ആ ഒരു നീണ്ടകാലത്തിനുശേഷമാണ് വീണ്ടും അഭിനയരംഗത്തേക്ക് സജീവമായത്. ബിരുദത്തിന് ശേഷം ഏവിയേഷൻ ഡിപ്ളോമ ചെയ്‌തു, ഇൻഡിഗോയിൽ  ഗ്രൗണ്ട് സ്റ്റാഫായി ജോലി ലഭിച്ചിരുന്നു. അപ്പോഴേക്കും മനസിൽ വീണ്ടും അഭിനയമോഹങ്ങൾ സജീവമായി എന്നു തന്നെ പറയാം. നല്ല അവസരങ്ങൾ തേടിയെത്തിയപ്പോൾ ജോലി ഉപേക്ഷിച്ചു. നമ്മൾ നമ്മുടെ പാഷന്റെ പുറകേയാണല്ലോ പോകേണ്ടത്.

kk


രണ്ടുനെഗറ്റീവ് റോളുകൾ. ഇഷ്‌ടത്തോടെ തന്നെയായിരുന്നോ അങ്ങനെയൊരു തീരുമാനം?
തീർച്ചയായും എന്റെ തന്നെ തിരഞ്ഞെടുപ്പായിരുന്നു രണ്ടു വേഷങ്ങളും. സീ ടിവിയിൽ 'സ്വാതി നക്ഷത്രം ചോതി" സീരിയൽ സംപ്രേക്ഷണം ചെയ്യുമ്പോൾ തന്നെ സൂര്യാടിവിയിൽ 'താമരത്തുമ്പി" എന്ന സീരിയലിൽ താമര എന്ന നെഗറ്റീവ് കാരക്‌ടറും ചെയ്യുന്നുണ്ടായിരുന്നു. തിരിച്ചു വരവിൽ രണ്ടും നെഗറ്റീവ് റോളായിരുന്നു. പെർഫോം ചെയ്യാൻ പറ്റിയ വേഷങ്ങളായതുകൊണ്ടു തന്നെയാണ് നെഗറ്റീവ് റോളുകൾ ഒരുമടിയും കൂടാതെ സ്വീകരിച്ചത്. പുറമേയ്‌ക്ക് നായികയോട് വളരെ പോസിറ്റീവാണ്  ഈ രണ്ടു കഥാപാത്രങ്ങളും. അതേ സമയം ഉള്ളിൽ നിറയെ വില്ലത്തരങ്ങൾ ഉണ്ടുതാനും. എന്നെ സംബന്ധിച്ചിടത്തോളം അഭിനയിക്കാൻ എന്തെങ്കിലും വേണം. ഇതാകുമ്പോൾ ഞാൻ ഹാപ്പിയാണ്. നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ആകെ ഒരു ദോഷം എന്നു പറഞ്ഞാൽ പുറത്തൊന്നും പോകുമ്പോൾ ആൾക്കാരുടെ സ്‌നേഹമൊന്നും അത്രയ്‌ക്ക് ലഭിക്കില്ല എന്നതാണ്. തിരിച്ചറിഞ്ഞാലും പരിചയപ്പെടാനൊന്നും അത്ര താത്പര്യം കാണിക്കില്ല. ഇതൊക്കെയാണെങ്കിലും അഭിനയമല്ലേ എന്നൊക്കെ പറഞ്ഞ് വരുന്നവരുമുണ്ട്. ആ അകൽച്ച കാണുമ്പോൾ സത്യത്തിൽ എനിക്ക് സന്തോഷമാണ് ഉള്ളിൽ തോന്നുക. നമ്മൾ അത്ര നന്നായി അഭിനയിക്കുന്നതു കൊണ്ടല്ലേ മാനസികമായി അവർക്ക് അടുപ്പക്കുറവ് ഉണ്ടാകുന്നതെന്ന് ചിന്തിക്കും. എന്നെ സംബന്ധിച്ചടത്തോളം എനിക്ക് ലഭിക്കുന്ന നല്ല അഭിപ്രായമാണ് ഇതൊക്കെ.

ഫിംഗർ... വൺ മില്യൺ റീച്ച് കിട്ടിയ ഷോർട്ട് ഫിലിം ചർച്ച ചെയ്യപ്പെട്ടല്ലോ?
ആഘോഷ് വൈഷ്‌ണവ് സംവിധാനം ചെയ്‌ത ഷോർട്ട് ഫിലിമായിരുന്നു 'ഫിംഗർ". ഇന്നത്തെ സാമൂഹ്യാവസ്ഥയുടെ വേദനാജനകമായ കാഴ്‌ചകൾ പകർത്തിയ ചെറുചിത്രമായിരുന്നു അത്. നല്ല അഭിപ്രായങ്ങൾ ലഭിച്ച ചിത്രം കൂടിയായിരുന്നു അത്.
ജോലി ഉപേക്ഷിച്ച് അഭിനയത്തിൽ തുടരാൻ തീരുമാനിച്ചത് എളുപ്പമായിരുന്നോ?
ഒരിക്കലുമല്ല. ജോലി എന്തിനാണ് ഉപേക്ഷിച്ചതെന്ന ഒരുപാട് ചോദ്യങ്ങൾ കേട്ടിരുന്നു. അച്‌ഛൻ രാധാകൃഷ്‌ണൻ നായരും അമ്മ രാജലക്ഷ്‌മിയും നല്ല സപ്പോർട്ടായിരുന്നു. രണ്ടുപേരും സ്വകാര്യ ബാങ്ക് ജീവനക്കാരാണ്. അമ്മയ്‌ക്കും അഭിനയത്തോട് വലിയ ഇഷ്‌ടമാണ്. ഒന്നുരണ്ട് ഷോർട്ട് ഫിലിമുകൾ അമ്മ ചെയ്‌തിട്ടുണ്ട്. ഒരു വർഷം ശ്രമിച്ചു നോക്കൂ, ജോലി പിന്നെയും ചെയ്യാമല്ലോ എന്നായിരുന്നു അവരുടെ അഭിപ്രായം. സൂര്യാ ടിവിയിലെ കന്യാദാനം, മഴവിൽ മനോരമയിലെ തുമ്പപ്പൂവ് തുടങ്ങിയ സീരിയലുകൾ ഉടൻ സംപ്രേക്ഷണം ചെയ്യും.
സിനിമ, സീരിയൽ വേർതിരിവുകളുണ്ടായിട്ടുണ്ടോ?
എല്ലായിടത്തും അങ്ങനെ ഉണ്ടെന്ന് പറയാൻ കഴിയില്ല. സീരിയലിൽ അഭിനയിച്ചു എന്നതു കൊണ്ട് രണ്ടു മൂന്നു സിനിമകൾ മിസ്സായിട്ടുണ്ട്. അതൊരു കുറവായി കാണാത്തവരും സിനിമയിലുണ്ട്. നമുക്കുള്ളത് നമുക്ക് തന്നെ വരുമെന്ന് തന്നെയാണ് വിശ്വാസം. മനസിൽ വലിയ പ്രതീക്ഷയാണുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLY, INTEEVIEW
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.