SignIn
Kerala Kaumudi Online
Friday, 19 April 2024 10.36 AM IST

തിയേറ്ററുകൾ തുറക്കും മുൻപേ ക്യൂ തുടങ്ങി

mammootty

സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രസ്താവിച്ചതോടെ മാസങ്ങളായി അടഞ്ഞുകിടക്കുന്ന സിനിമാ തിയേറ്ററുകൾ ഏറെ വൈകാതെ തുറന്നേക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.
തിയേറ്ററുകൾ ഇനിയും തുറക്കാൻ വൈകിയാൽ കടുത്ത പ്രതിസന്ധിയിലേക്ക് സിനിമാ മേഖല കൂപ്പുകുത്തുമെന്ന് ചൂണ്ടിക്കാട്ടി. അടുത്തയാഴ്ച മുഖ്യമന്ത്രിയെ കാണാനൊരുങ്ങുകയാണ് നിർമ്മാതാക്കളുടെ സംഘടനാ പ്രതിനിധികൾ.
പ്രതിമാസം മൊത്തം പത്തുകോടി രൂപവരെയാണ് തിയേറ്റർ പരിപാലനത്തിനായി ഉടമകൾക്ക് ആകെ ചെലവ് വരുന്നതത്രെ. വായ്പയെടുത്ത് തിയേറ്റർ വ്യവസായത്തിലേക്ക് കടന്ന പലരും ജപ്തി ഭീഷണിയിലുമാണ്.
തിയേറ്റർ വ്യവസായത്തിന്റെയും സിനിമാ മേഖലയുടെയും കടുത്ത പ്രതിസന്ധി മനസ്സിലാക്കി ഒക്ടോബറിൽ തന്നെ തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുവദിക്കുമെന്ന പ്രതീക്ഷ സിനിമാ പ്രവർത്തകർക്കുണ്ട്. തിയേറ്ററുകൾ തുറന്നാൽ ആദ്യ റിലീസിന് തയ്യാറെടുത്ത് നിൽക്കുന്ന ചിത്രം പൃഥ്വിരാജ് ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റാറാണ്. പൈപ്പിൻ ചുവട്ടിലെ പ്രണയത്തിനുശേഷം ഡോമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന സ്റ്റാറിൽ ജോജുജോർജ്ജും ഷീലു എബ്രഹാമുമാണ് മുഖ്യ വേഷങ്ങൾ അവതരിപ്പിക്കുന്നത്.
അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത് മാജിക്ക് ഫ്രെയിംസാണ്.
സുവിൻ.എസ് സോമശേഖരന്റെതാണ് രചന. തരുൺ ഭാസ്കരൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. എം. ജയചന്ദ്രനും രഞ്ജിൻരാജും ചേർന്നാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ബാദുഷയാണ് പ്രോജക്ട് ഡിസൈനർ.
ടിനു പാപ്പച്ചന്റെ  സംവിധാനത്തിൽ ആന്റണി വർഗീസ് നായകനായ അജഗജാന്തരം മുന്നൂറിൽപ്പരം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനം.
ഗംഭീര ആക്ഷൻ രംഗങ്ങളുടെ അകമ്പടിയോടെ ഒരുങ്ങുന്ന ചിത്രത്തിൽ അർജ്ജുൻ അശോകൻ, ചെമ്പൻ വിനോദ്, ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ്മ, ബാബുമോൻ, ടിറ്റോ വിൽസൻ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്‌മാൻ, ശ്രീരഞ്ജിനി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ഒക്ടോബറിൽ തിയേറ്ററുകൾ തുറന്നാലും മോഹൻലാൽ - പ്രിയദർശൻ ടീമിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഉടൻ റിലീസ് ചെയ്യില്ലെന്നറിയുന്നു. തിയേറ്ററിൽ 100% പ്രേക്ഷകരെ അനുവദിച്ച് തുടങ്ങിയതിന് ശേഷം ചിത്രം റിലീസ് ചെയ്യുമെന്നറിയുന്നു. പലതവണ റിലീസ് മാറ്റി വയ്ക്കേണ്ടി വന്നതിനാൽ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ക്രിസ്‌മസിന് മരയ്ക്കാർ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.
തിയേറ്റർ തുറന്നാലുടൻ മറ്റൊരു മോഹൻലാൽ ചിത്രമായ ആറാട്ട് റിലീസ് ചെയ്യുമെന്ന പ്രചാരണം അണിയറ പ്രവർത്തകർ നിഷേധിച്ചു. മരയ്ക്കാറിന് ശേഷമേ ആറാട്ട് റിലീസ് ചെയ്യൂവെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം.
ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന മാസ് എന്റർടെയ്‌നറായ ആറാട്ടിന് രചന നിർവഹിക്കുന്നത് ഉദയകൃഷ്ണയാണ്.
നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപിയും രൺജി പണിക്കരും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന കാവൽ എത്ര കാത്തിരിക്കേണ്ടി വന്നാലും തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവ് ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് ജോബി ജോർജ്ജ് പറയുന്നത്. ഒ.ടി.ടി പ്ളാറ്റ്ഫോമുകൾ വലിയ ഓഫറുകൾ മുന്നോട്ട് വച്ചെങ്കിലും ജോബി ജോർജ്ജ് അത് സ്വീകരിച്ചില്ല.
അതേ സമയം ഈ മാസം ഒടുവിൽ നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യാനിരുന്ന ബേസിൽ ജോസഫിന്റെ ടൊവിനോ തോമസ് ചിത്രമായ മിന്നൽ മുരളിയുടെ റിലീസ് ക്രിസ്തുമസിലേക്ക് നീട്ടി.
ദിലീപ്, നാദിർഷ ടീമൊന്നിക്കുന്ന കേശു ഈ വീടിന്റെ നാഥൻ, ദുൽഖർ സൽമാനും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന സല്യൂട്ട്, സെക്കൻഡ് ഷോയ്ക്കു ശേഷം ദുൽഖറും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന കറുപ്പ്, നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം, നാദിർഷ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രമായ ഈശോ, നവാഗതനായ മാത്തുക്കുട്ടി ഒരുക്കുന്ന ആസിഫ് അലി ചിത്രമായ കുഞ്ഞെൽദോ തുടങ്ങിയവയാണ് തിയേറ്റർ തുറന്ന് കഴിഞ്ഞാൽ റിലീസിനൊരുങ്ങി നിൽക്കുന്ന ചിത്രങ്ങൾ.
മമ്മൂട്ടി നായകനായ ദ പ്രീസ്റ്റ്, വണ്ണുമാണ് ഈ വർഷം തിയേറ്ററുകളിലെത്തിയ സൂപ്പർ മെഗാ താര ചിത്രങ്ങൾ. ബിഗ്ബിയ്ക്കു ശേഷം അമൽ നീരദുമായി ഒന്നിക്കുന്ന ഭീഷ്മപർവ്വമാണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOOTTY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.