SignIn
Kerala Kaumudi Online
Friday, 29 March 2024 4.13 PM IST

ഈ അഞ്ചു കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അപകടം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം, ഈ വാരം ഈ നാളുകാരുടെ ഫലം ഇങ്ങനെ

astrology

അശ്വതി:  ആശിച്ച വിഷയം ഉപരിപഠനത്തിന് ലഭിക്കും. പരിശ്രമത്തിന് പൂർണ ഫലം ലഭിക്കും. മത്സരപരീക്ഷാദികളിൽ സമുന്നത വിജയം കരസ്ഥമാക്കും. വ്രതാനുഷ്ഠാനം തുടങ്ങും.


ഭരണി: ഭാരിച്ച ഉത്തരവാദിത്തം ഏൽക്കേണ്ടിവരും. കുടുംബത്തിൽ സന്താന സൗഖ്യവും ഐശ്വര്യവും അനുഭവപ്പെടും. കലാസാഹിത്യ പ്രവർത്തനം നടത്തുന്നവർക്ക് പരിഗണനയും പ്രശസ്‌തിയും ലഭിക്കും.


കാർത്തിക: കാര്യസാദ്ധ്യങ്ങൾക്കായി  ശുപാർശ നടത്തുന്നതുമൂലം ഗുണമുണ്ടാകും. വരുമാനം വർദ്ധിക്കും.  സ്നേഹബന്ധങ്ങളിൽ ഏർപ്പെടും. 

രോഹിണി: രോഷാകുലരാകേണ്ട സന്ദർഭങ്ങളിൽ പക്വത പാലിക്കുന്നതുമൂലം മാന്യത വർദ്ധിക്കും. ബന്ധുക്കളുമായോ സഹപ്രവർത്തകരുമായോ ഉണ്ടാകുന്ന തർക്കങ്ങൾമൂലം സാമ്പത്തിക നഷ്‌ടവും സമാധാനക്കുറവും അനുഭവപ്പെടും.


മകയിരം: മറക്കാൻ കഴിയാത്ത ചില സംഭവങ്ങൾ ഒാർത്തോർത്ത് മനസിന് കുളിർമ്മ പകരും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ഉത്ക്കണ്ഠ വർദ്ധിക്കും. 


തിരുവാതിര: തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അപകടം ഒഴിവാക്കാനായി മുൻകരുതലുകൾ സ്വീകരിക്കണം. സന്താനങ്ങളുടെ വിവാഹ കാര്യങ്ങളിൽ അനുകൂലമായ നിലപാടെടുക്കും.
പുണർതം: പണമിടപാടുകളിൽനിന്ന് ലാഭം പ്രതീക്ഷിക്കാം. ബന്ധുജനങ്ങൾ ശത്രുക്കളെ പോലെ പെരുമാറും. അപവാദരോപണങ്ങളെ നേരിടേണ്ടിവരും. 


പൂയം: പൂജാദികാര്യങ്ങൾക്കായി നല്ല തുക ചെലവഴിക്കും. സന്താനങ്ങളുടെ വിവാഹതീരുമാനം, കുടുംബസൗഖ്യം, ജീവിതപങ്കാളിയുമായി അഭിപ്രായ  സാദ്ധ്യത എന്നിവ പ്രതീക്ഷിക്കാം.


ആയില്യം: ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വയ്ക്കേണ്ടതാകുന്നു. ഉദ്യോഗസ്ഥർക്ക്  സ്ഥലംമാറ്റത്തിനുള്ള സമയമാകുന്നു. രാഷ്ട്രീയപരമായി പ്രശസ്‌തിയും അംഗീകാരവും ലഭിക്കും. 


മകം: മടി വർദ്ധിക്കുകയാൽ പഠനകാര്യങ്ങളിൽ വിദ്യാർത്ഥികൾക്ക് പിന്നോക്കാവസ്ഥയുണ്ടാകും. ജാമ്യം നിൽക്കുകയോ അപരിചിതരെ വിശ്വസിക്കുകയോ അരുത്. 


പൂരം: പൂരാഘോഷ പരിപാടികളിൽ സംബന്ധിക്കും. വാഹനങ്ങളുടെ കേടുപാടുകൾ തീർക്കുവാൻ നല്ല തുക ചെലവാകും. തെറ്റിദ്ധാരണമൂലം ഗാർഹികസൗഖ്യം കുറയും.


ഉത്രം: ഉദ്ദിഷ്‌ടകാര്യസിദ്ധി, പ്രഗത്ഭരുടെ വിവാഹ ചടങ്ങുകളിൽ സംബന്ധിക്കൽ, സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുവാനായി എതിർപ്പുകളെ അവഗണിച്ച് പ്രവർത്തിക്കൽ, അന്യദേശവാസം എന്നിവ ഫലമാകുന്നു.


അത്തം: അവകാശത്തർക്കങ്ങൾക്ക് സാദ്ധ്യതയുണ്ട്. മദ്യപാനാസക്തികൂടിവരും. ആത്മവിശ്വാസം കുറവായതിനാൽ ലഭിച്ച അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിയാതെ പോകും. 

ചിത്തിര: ചിന്തിക്കുന്തോറും ചെയ്‌ത കാര്യങ്ങളുടെ ഗൗരവം കൂടിക്കൂടിവരുന്നതായി തോന്നാം. പുണ്യദേവാലയങ്ങൾ സന്ദർശിക്കുകയും വഴിപാടുകൾക്കും മറ്റുമായി നല്ല സംഖ്യ ചെലവഴിക്കുകയും ചെയ്യും.


ചോതി: ചോരാദിഭയം, മൃഗങ്ങളിൽനിന്നും കീടങ്ങളിൽ നിന്നും ശല്യം. ത്വക് രോഗം പിടിപെടൽ, പാരിതോഷിക ലബ്‌ധി,വിദ്വത്സദസുകളിൽ നിറസാന്നിദ്ധ്യം എന്നിവ അനുഭവപ്പെടും.
വിശാഖം: വിശ്വാസ വഞ്ചനയ്‌ക്ക് വശംവദരാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാകുന്നു. ഗൃഹപരിഷ്‌കാരം, ഭോജനസൗഖ്യം, നിദ്ര‌ാഭംഗം, കൃത്യനിഷ്ഠ പാലിക്കൽ.


അനിഴം: അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കും. സാഹസിക പ്രവർത്തനങ്ങൾ നടത്തി പേരും പെരുമയും ധനവും വർദ്ധിക്കും. 


തൃക്കേട്ട: തീക്കനലിൽ ചവിട്ടുന്നതുപോലെയുള്ള അവസ്ഥയിലാകാനിടയുണ്ട്. കലാപ്രവർത്തന മേഖലയിലുള്ളവർക്ക്  അർഹിക്കുന്ന സ്ഥാനമോ പ്രോത്സാഹനമോ ലഭിക്കാത്തതിനാൽ  വ്യാകുലത അനുഭവപ്പെടും.


മൂലം: മൂല്യങ്ങളിൽ മുറുകെ പിടിക്കുകയാൽ അന്തസ് വർദ്ധിക്കും. പാരിതോഷിക ലബ്‌ധി, പുരസ്‌കാരലബ്‌ധി, ബന്ധുജനസമാഗമം, ധനവിനിമയത്തിൽ അശ്രദ്ധമൂലം നഷ്‌ടം സംഭവിക്കൽ എന്നിവ ഫലമാകുന്നു.


പൂരാടം: പുരാതന ദേവാലയങ്ങൾ സകുടുംബം സന്ദർശിക്കും.  നവീന വസ്‌തുവാഹന ലബ്‌ധി, വിദേശയാത്രയ്‌ക്കുള്ള അനുമതി ലഭിക്കൽ, ദിനചര്യയിൽ കാര്യമായ വ്യതിയാനം എന്നിവയ്‌ക്ക് ലക്ഷണമുണ്ട്.


ഉത്രാടം : ഉദാരമായി സംഭാവനകൾ നൽകേണ്ടിവരും. സൗന്ദര്യവർദ്ധനവിനുവേണ്ടി സമയവും ധനവും ചെലവഴിക്കും. കുടുംബത്തിൽ മംഗളകരമായ സംഭവങ്ങൾ ഉണ്ടാകും.


തിരുവോണം : തീർത്ഥാടനം, വ്രതാനുഷ്ഠാനം, ഉദ്യോഗലബ്‌ധി, വസ്‌തുവാഹന ലബ്ധി, നവീന ഗൃഹാരംഭപ്രവർത്തനം, യാത്രാക്ളേശം എന്നിവ അനുഭവപ്പെടും.


അവിട്ടം: അവിചാരിതമായ കാരണങ്ങളാൽ കൃത്യനിഷ്ഠയിൽ പാളിച്ചകൾ സംഭവിക്കാനിടയുണ്ടെങ്കിലും പ്രവർത്തന മേഖലകൾ പുഷ്ടിപ്പെടും. 


ചതയം : ചതി പ്രയോഗങ്ങളിൽ നിന്ന് രക്ഷപ്പെടും. അഗ്നി, വാതകം, വൈദ്യുതി, വാഹനം,  ഒൗഷധം എന്നിവ കൈകാര്യം ചെയ്യുമ്പോൾ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.


പുരൂരുട്ടാതി : പൂരാഘോഷ പരിപാടികൾക്കായി സംഭാവന നൽകേണ്ടിവരും. ഒൗദ്യോഗികമായി ബഹുമതി ലഭിക്കൽ, വ്യവഹാരങ്ങളിൽ ഗംഭീരവിജയം, തീർത്ഥാടനം , ജീവിതത്തിന് ഉണർവും ഉത്സാഹവുംകൂടിവരുക എന്നിവ പ്രതീക്ഷിക്കാം.


ഉത്രട്ടാതി: ഉദ്ദേശശുദ്ധി മൂലം ഉയരത്തിലെത്തുവാനുള്ള സാദ്ധ്യത കൂടിവരും. ഭാഷ, സാഹിത്യാദികളിൽ തികഞ്ഞ മികവ് പ്രകടമാക്കും. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനുള്ള അവസരം വന്നുചേരുകയും അതിൽ ശോഭിക്കുകയും ചെയ്യും.


രേവതി: രേഖാപരമായ തെളിവുകളുടെ അഭാവം മൂലം വ്യവഹാര പരാജയത്തിന് സാദ്ധ്യതയുണ്ട്. യന്ത്രത്തകരാറുമൂലം ധനനഷ്ടവും അഭിമാനനഷടവും സംഭവിക്കും. 

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.