SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.02 PM IST

ലബനോണിന്റെ പ്രക്ഷുബ്‌ധ കാലഘട്ടത്തിന്റെ കഥയുമായി ‘ബെയ്റൂത്ത്; ഐ ഓഫ് ദ സ്റ്റോം’

beyroiy

ഐ.ഡി.എസ്.എഫ്.എഫ്.കെ: ഉദ്ഘാടന ചിത്രം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ ഒമ്പതു മുതൽ 14 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 13ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ ഉദ്ഘാടന ചിത്രമായി ‘ബെയ്റൂത്ത്; ഐ ഓഫ് ദ സ്റ്റോം’ പ്രദർശിപ്പിക്കും. മായി മസ്റി സംവിധാനം ചെയ്ത ലെബനീസ്, ഫ്രാൻസ് സംയുക്ത സംരംഭമായ ഈ ചിത്രം ഡിസംബർ ഒമ്പതിന് വൈകിട്ട് ആറു മണിക്ക് ഏരീസ് പ്ളക്സ് എസ്.എൽ സിനിമാസിലെ ഓഡി വണ്ണിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനു ശേഷമാണ് പ്രദർശിപ്പിക്കുക. അറബി ഭാഷയിലുള്ള ഈ ചിത്രത്തിന്റെ ദൈർഘ്യം 75 മിനിറ്റ് ആണ്.

ലബനോനിന്റെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തെ രേഖപ്പെടുത്തുന്ന ബെയ്റുത്തിലെ നാല് കലാകാരികളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 2019 ഒക്ടോബറിലെ ഭരണകൂടവിരുദ്ധ കലാപം മുതൽ കോവിഡിനെ തുടർന്നുണ്ടായ ലോക് ഡൗണും മാസങ്ങൾക്കുശേഷം ബെയ്റൂത്ത് തുറമുഖത്തിലുണ്ടായ വൻസ്ഫോടനവുമെല്ലാം ഈ വനിതകൾ ചരിത്രപരമായി രേഖപ്പെടുത്തുകയാണ്. മാധ്യമപ്രവർത്തകയായ ഹനൈൻ ഇറാഖി ഛായാഗ്രാഹക ലുജൈൻ, സഹോദരിമാരായ നോയൽ, മിഷേലെ എന്നിവരാണ് അവർ ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള ഗാനങ്ങളിലൂടെ ലബനോനിലെ സമകാലിക യുവതലമുറയുടെ ശബ്ദമായി മാറിക്കഴിഞ്ഞവരാണ് നോയലും മിഷേലയും.


നാലു വനിതകളും സംവിധായിക മായി മസ്റിയും വീഡിയോയിൽ  പരസ്പരം കാണുകയും കലാപവും ലോക് ഡൗണും ഇടകലർന്ന് കാണിക്കുകയും ചെയ്തുകൊണ്ട് സമീപകാല ലബനീസ് ചരിത്രത്തിലെ വിക്ഷുബ്ധമായ ഒരു കാലത്തിന്റെ ക്രമാനുഗതമല്ലാത്ത ആഖ്യാനമാവുകയാണ് ഈ ചിത്രം. സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന അവർ അവയെ ചരിത്രപരമായ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്നു. അതേസമയം അത് അവരുടെ വ്യക്തിജീവിതങ്ങളിലേക്കും ഉൾക്കാഴ്ച പകരുന്നു. കോവിഡിനെ തുടർന്നുള്ള ലോക് ഡൗണും അഴിമതിയിൽ മുങ്ങിയ ഭരണകൂടത്തിന്റെ പതനത്തെ തുടർന്നുണ്ടായ എല്ലാ ശുഭാപ്തിവിശ്വാസത്തെയും തകർത്തുകൊണ്ട് ബെയ്റൂത്ത് തുറമുഖത്തിൽ നടന്ന വൻ സ്ഫോടനവും പുതിയ ഒരു ലബനോനിനെക്കുറിച്ചുള്ള യുവതികളുടെ സ്വപ്നങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് കാട്ടിത്തരികയാണ് ഈ ചിത്രം.

2017 ൽ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലചിത്ര മേളയിൽ പങ്കെടുത്ത മായി മസ്രി നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ പാലസ്തീനിയൻ സംവിധായികയാണ്. മായിയുടെ 2015ലെ 3000 നൈറ്റ്സ് എന്ന ഫീച്ചർ ചിത്രം വിവിധ ചലച്ചിത്ര മേളകളിൽ അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ചിൽഡ്രൻ ഓഫ് ഫയർ (1990) , ഹനാൻ അഷ്‌റാവി (1995), ചിൽഡ്രൻ ഓഫ് ഷെറ്റില (1998), ഫ്രോണ്ടിയേഴ്‌സ് ഓഫ് ഡ്രീംസ് ആൻഡ് ഫിയേഴ്സ് (2001), ബെയ്റൂത്ത് ഡയറീസ് (2006), 33 ഡേയ്സ് (2007) എന്നിവയാണ് മായി മസ്രി സംവിധാനം ചെയ്‌ത പ്രധാന ചിത്രങ്ങൾ. അണ്ടർ ദി റബ്ബിൾ (1983), വൈൽഡ് ഫ്ലവർസ് (1986), വാർ ജനറേഷൻ-ബെയ്റൂത്ത് (1988), സസ്‌പെൻഡഡ്‌ ഡ്രീംസ് (1992) എന്നിവ മായി ഭർത്താവായ ഴാൻ ഷാമൂണുമായി ചേർന്ന് സംവിധാനം ചെയ്ത ചിത്രങ്ങളാണ്.2021 നവംബറിൽ ഇൻ്റർനാഷണൽ ഡോക്യുമെൻ്ററി ഫിലിം ഫെസ്റ്റിവൽ ആംസ്റ്റർഡാമിലെ ലോക പ്രീമിയർ പ്രദർശനത്തിന് ശേഷംബെയ്റൂത്ത് : ഐ ഓഫ് ദ സ്റ്റോം എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പ്രദർശനമാണ് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ ചലച്ചിത്ര മേളയിൽ നടക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LABANON
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.