SignIn
Kerala Kaumudi Online
Friday, 19 April 2024 7.46 PM IST

ഒ.ടി.ടി പൂക്കാലം മുന്നോട്ട്

s

ഈശോയും   മധുരവും കോളാമ്പിയുംഒാൺലൈൻ കാഴ്ചയിലേക്ക്കേശു ഈ വീടിന്റെ നാഥൻ എവിടെ എന്ന്  രണ്ടു ദിവസത്തിനകം തീരുമാനം

യേറ്ററുകൾ തുറന്നെങ്കിലും വീണ്ടും മലയാള സിനിമകൾ ഒ.ടി.ടിയിലേക്ക്. ഈ മാസവും അടുത്ത മാസവും അഞ്ചിലധികം ചിത്രങ്ങൾ വിവിധ ഒ.ടി.ടി പ്ളാറ്റുഫോമുകളിൽ റിലീസ് ചെയ്യും. തിയേറ്ററുകളിൽ അൻപതു ശതമാനം സീറ്റുകളിൽ മാത്രമേ ഇപ്പോഴും പ്രേക്ഷകരെ ഇരുത്താൻ അനുവദിക്കുന്നുള്ളൂ. 


മുഴുവൻ സീറ്റുകളും അനുവദിക്കണമെന്ന തിയേറ്റർ ഉടമകളുടെ വാദം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല.ഇതിന്റെ പേരിൽ ചില ചിത്രങ്ങളുടെ റിലീസിംഗ് വരെ മാറ്റിവച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒ.ടി.ടി യെ ആശ്രയിക്കുന്നതാണ് നല്ലതെന്ന വാദത്തിൽ ഉറച്ചനിൽക്കുന്ന സമീപനമാണ് പല നിർമാതാക്കൾക്കും. ജോജു ജോർജിന്റെ മധുരം, ജയസൂര്യയുടെ ഈശോ, നിത്യമേനോൻ പ്രധാന വേഷത്തിൽ എത്തുന്ന കോളാമ്പി എന്നിവയാണ് പുതുതായി ഇടംപിടിച്ച ഒ.ടി.ടി ചിത്രങ്ങൾ. 


ദിലീപിന്റെ കേശു ഈ വീടിന്റെ നാഥൻ തിയേറ്ററിലോ ഒടിടിയിലോ എന്നു രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്ന് സംവിധായകൻ നാദിർഷ പറഞ്ഞു. ഇടവേളയ്ക്കുശേഷം എത്തുന്ന ദിലീപ് ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഉർവശിയാണ് ചിത്രത്തിലെ നായിക.ദുബായിൽ സ്വകാര്യസന്ദർശനത്തിന് പോയ ദിലീപ് ഇന്ന് മടങ്ങി എത്തും. തുടർന്ന് കേശുവിന്റെ റിലീസ് എവിടെ എന്ന കാര്യത്തിൽ ധാരണയിൽ എത്തും. ചിത്രത്തിന്റെ നി‌ർമാതാവും ദിലീപാണ്. അനുശ്രീ, സലിംകുമാർ, കലാഭവൻ ഷാജോൺ, കോട്ടയം നസീർ, അബുസലിം ഉൾപ്പെടെ വൻ താരനിര തന്നെ കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ നർമ്മചിത്രത്തിൽ അണിനിരക്കുന്നു. ജയസൂര്യയുടെ ഈശോയുടെ സംവിധായകനും നാദിർഷ തന്നെയാണ്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ടൈറ്റിലിലൂടെ ഏറെ വിവാദം സൃഷ്ടിച്ച ഈശോ ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുക്കിയിരുന്നത്. ജാഫർ ഇടുക്കി ജയസൂര്യയ്ക്ക് ഒപ്പം തുല്യ പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്നു. ഈ മാസം ഈശോ റിലീസ് ചെയ്യും. 

s

പ്രമുഖ ഒ.ടി .ടി പ്ളാറ്റ് ഫോമിൽ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക എന്ന് നാദിർഷ വ്യക്തമാക്കി. ജൂൺ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കുശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ജോജു ജോർജ് ചിത്രമായ മധുരം ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ മനോഹരമായ പ്രണയകഥയാണ്. ശ്രുതിരാമചന്ദ്രൻ, നിഖില വിമൽ എന്നിവരാണ് നായികമാർ. അർജുൻ അശോകൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, മാളവിക, ബാബു ജോസ് എന്നിവരാണ് മറ്റു താരങ്ങൾ. സോണി ലൈവ് പ്ളാറ്റ്‌ഫോമിലാണ് മധുരത്തിന്റെ റിലീസ്.തീയതി തീരുമാനിച്ചിട്ടില്ല. ടി.കെ. രാജീവ്‌കുമാർ സംവിധാനം ചെയ്ത കോളാമ്പിയിൽ നിത്യമേനോനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ധാർത്ഥ് മേനോൻ, രഞ്ജിപണിക്കർ, രോഹിണി, ദിലീഷ് പോത്തൻ എന്നിവരാണ് മറ്റു താരങ്ങൾ. തത്‌സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിനുശേഷം ടി.കെ. രാജീവ്‌കുമാറിന്റെ സിനിമയിൽ നിത്യമേനോൻ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 

നിർമ്മാല്യം സിനിമയുടെ ബാനറിൽ രൂപേഷ് ഓമന നിർമ്മിക്കുന്ന ചിത്രം ഡിസംബർ 24ന് എം ടാക്കി എന്ന ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ റിലീസ് ചെയ്യും. എം ടാക്കിയുടെ ആദ്യ ചലച്ചിത്ര സംരംഭമാണ് കോളാമ്പി. എല്ലാ ചിത്രങ്ങളോടും ഒ.ടി.ടി പ്ളാറ്റ്‌ഫോമുകൾ താത്പര്യം കാണിക്കുന്നില്ലെന്ന് വ്യക്തമാണ് . ബിസിനസ് ഭംഗിയായി നടക്കുന്ന സിനിമകൾ മാത്രമേ വൻകിട ഒ.ടി.ടി പ്ളാറ്റ്‌ഫോമുകൾ സ്വീകരിക്കുകയുള്ളൂ.പതിനഞ്ചിലധികം പ്രാദേശിക പ്ളാറ്റ്ഫോമുകളും രംഗത്തുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OTT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.