തിരുവനന്തപുരം: ജീവിതത്തിലെ സുവർണരേഖ കൺമുന്നിൽ കണ്ട അസുലഭ മുഹൂർത്തമാണിതെന്ന് പി.നാരായണകുറുപ്പ് കേരളകൗമുദിയോട് പറഞ്ഞു. കാവ്യജീവിതത്തിലെ പ്രധാന നിമിഷമാണിത്. ഒരു കേന്ദ്രസർക്കാർ പുരസ്‌കാരം ചിന്തിച്ചിട്ട് പോലുമില്ല. ഇതിനുമപ്പുറം ഒരു പുരസ്‌കാരം എനിക്ക് ലഭിക്കാനില്ല. എന്നും ദേശീയത ഉയർത്തിപിടിച്ചാണ് പ്രവർത്തിച്ചിട്ടുളളത്. അതൊരിക്കലും കൈവിടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |