SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.59 PM IST

സംവിധാന രംഗത്തേക്ക് ഹണി റോസ്

h

സംവിധായികയാവാൻ ഹണി റോസ് ഒരുങ്ങുന്നു. അധികം വൈകാതെ ഹണി റോസ് സംവിധാനം ചെയ്യുന്ന സിനിമ ഉണ്ടാവും.''സിനിമയെ ഒരുപാട് ഇഷ്ടപ്പെടുന്നതിനാൽ സംവിധാനം ആഗ്രഹവും ലക്ഷ്യവുമാണ്. സംവിധാനം പോലെ നിർമ്മാണവും ആഗ്രഹമുണ്ട്. കഥകൾ ആലോചിക്കാറുണ്ട്. എഴുത്തിലേക്ക് വന്നിട്ടില്ല. അവസരങ്ങൾ വരാതെയിരുന്നപ്പോഴാണ് സിനിമയെ ഗൗരവമായി കണ്ടുതുടങ്ങിയത്. ഒന്ന് അഭിനയിച്ചുകഴിഞ്ഞാൽ പിന്നെ ഇഷ്ടംപോലെ അവസരം വരുമെന്നാണ് കരുതിയത്. ബോയ് ഫ്രണ്ട് സാമാന്യ വിജയമാണ് നേടിയത്. അതിനുശേഷം മലയാളത്തിൽനിന്ന് അവസരം വന്നില്ല. തെലുങ്കിലും തമിഴിലും ഒരോ സിനിമ ചെയ്തു. നാലഞ്ചുവർഷം കഴിഞ്ഞപ്പോൾ ആലോചിച്ചു ഒരു വിജയ സിനിമയുടെ ഭാഗമാവാൻ കഴിയുന്നില്ലല്ലോയെന്ന്."" ഹണി റോസ് പറഞ്ഞു.വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ എത്തുന്നത്. ആ യാത്ര പതിനേഴു വർഷം പിന്നിടുന്നു. ''ഒരിക്കലും നീണ്ട യാത്രയായി അതു മാറുമെന്ന് വിചാരിച്ചില്ല.എന്തൊക്കെയോ സിനിമയിൽനിന്ന് പഠിച്ചു. ഇപ്പോഴും പഠിക്കുന്നു. നന്നായി പോവാൻ കഴിയുന്നുണ്ട്. 
വർഷത്തിൽ ഒന്നോ രണ്ടോ സിനിമ. അല്ലെങ്കിൽ രണ്ടോ മൂന്നോവർഷം കൂടുമ്പോൾ സിനിമ ചെയ്യുന്നു. വേണമെങ്കിൽ നിറുത്തി പോവാം. അതിന് എപ്പോഴേ സമയം കഴിഞ്ഞു.എന്നാൽ സിനിമ കുറഞ്ഞപ്പോഴും ഇനി വേണ്ട എന്ന് ഒരിക്കൽപോലും തോന്നിയില്ല. എന്റെമേൽ ഏറ്റവും കൂടുതൽ വിശ്വാസം എനിക്ക് തന്നെയാണ്. ഇവിടെത്തന്നെ നിൽക്കണം. നല്ല അവസരം വരുമെന്ന പ്രതീക്ഷയിൽ സിനിമയോടുള്ള ഇഷ്ടത്തിലും ആഗ്രഹത്തിലും യാത്ര തുടരുന്നു.ലോക ്ഡൗൺ സമയത്ത് ശരീരം ശ്രദ്ധിച്ച് വർക്കൗട്ടിന് വേണ്ടി കൂടുതൽ സമയം ചിലവഴിച്ചു. ജീവിതത്തിൽ ആദ്യമായാണ് വർക്കൗട്ട് രണ്ടും മൂന്നും മണിക്കൂർ ചെയ്യുന്നത്. സിനിമയിൽ നിൽക്കുമ്പോൾ അത് ഉത്തരവാദിത്വം കൂടിയാണ്. പതിനഞ്ചാം വയസിലാണ് സിനിമയിൽ വരുന്നത്. ആസമയത്ത് സിനിമയെ ഗൗരവമായി കണ്ടില്ല. ജന്മസിദ്ധമായ കഴിവില്ല. സിനിമയോട് പാഷൻ തോന്നി തുടങ്ങിയപ്പോൾ മുതൽ ആത്മാർത്ഥമായ പരിശ്രമം തുടങ്ങി. വളരെ പതുക്കെയായിരുന്നു അത്. ഒാരോ കഥാപാത്രത്തിലേക്കും എത്തിപ്പെടാൻ സമയമെടുത്തു. നല്ല സിനിമകൾ വരണമെന്നും ചെയ്യണമെന്നും ആഗ്രഹിച്ചു. അപ്പോൾ മാറ്റം വരുത്താൻ ശ്രമിക്കും. കഥാപാത്രത്തെ കുറെകൂടി നന്നാക്കി ഉൾക്കൊണ്ട് ചെയ്യാമായിരുന്നെന്ന തോന്നൽ എപ്പോഴും കാണുമല്ലോ. അത് രൂപത്തിലൂടെയും അഭിനയത്തിലൂടെയും കൊണ്ടുവരാൻ ശ്രമിക്കുന്നു. അത് എത്രമാത്രം വിജയിക്കുന്നുണ്ടെന്ന് അറിയില്ല. ബോയ് ഫ്രണ്ടിനുശേഷമുള്ള സിനിമ കണ്ടവർ 'ആളാകെ മാറിയല്ലോ"എന്നു പറഞ്ഞു. മാറ്റം സംഭവിക്കുന്ന രൂപമാണ് എന്റേതെന്ന് തോന്നുന്നു. പിന്നെ സമയം പ്രധാനം. അപ്പോൾ മാറ്റം സംഭവിക്കും.ജീവിച്ചിരിക്കുന്ന സമയം വരെ സിനിമയിൽ ഉണ്ടാവാനാണ് ആഗ്രഹം. അത്ര മാത്രം പാഷനാണ് സിനിമയോട്."" ഹണി റോസ് പറഞ്ഞു..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HONEYROSE, CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.