SignIn
Kerala Kaumudi Online
Thursday, 25 April 2024 4.23 AM IST

മികവിന്റെ ഒരു വർഷം

pree

കൊവിഡ് മഹാമാരിക്കാലത്തും പൊതുവിദ്യാഭ്യാസ വകുപ്പിലും തൊഴിൽ വകുപ്പിലും മികവിന്റെ ഒരു വർഷമാണ് കടന്നുപോയത്. അനവധി വിദ്യാർത്ഥി കേന്ദ്രീകൃത തൊഴിലാളി ക്ഷേമപദ്ധതികൾ നടപ്പിലാക്കാനായി.
പൊതുവിദ്യാഭ്യാസ വകുപ്പ്


2021 മെയ് മുതൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിരവധി നേട്ടങ്ങൾ കൈവരിച്ചു. അവയിൽ പ്രധാനപ്പെട്ടത് മാത്രം പ്രതിപാദിക്കുന്നു.
• 1655 പ്രൈമറി അദ്ധ്യാപകർക്ക് ഹെഡ്മാസ്റ്റർമാരായി സ്ഥാനക്കയറ്റം നൽകി.
• 771ൽ പരം പ്രൈമറി തസ്തികയിൽ പുതിയ അദ്ധ്യാപക നിയമനങ്ങൾ
• ഓൺലൈൻ, ഡിജിറ്റൽ പഠനം കൂടുതൽ കാര്യക്ഷമമാക്കി.
• കൈറ്റ് വിക്ടേഴ്സിൽ 'വിക്ടേഴ്സ് പ്ലസ്' എന്ന രണ്ടാം ചാനൽ ആരംഭിച്ചു.
• 150ൽ അധികം വിഷയങ്ങൾക്ക് ഓൺലൈൻ സംപ്രേഷണം
• ഓൺലൈൻ പഠനം എല്ലാ വിദ്യാർത്ഥികളിലേക്കും എത്തിക്കാൻ 'ജിസ്യൂട്ട് ' ആപ്ലിക്കേഷൻ പ്രാവർത്തികമാക്കി.
• 45710 ഡിജിറ്റൽ ഉപകരണങ്ങൾ മലയോര പിന്നാക്ക മേഖലകളിൽ വിതരണം ചെയ്തു.
• 151132 ഡിജിറ്റൽ ഉപകരണങ്ങൾ ഇന്റർനെറ്റ് കണക്‌ഷൻ ഉൾപ്പെടെ നൽകി.
• ഹയർസെക്കൻഡറി, എസ്.എസ്.എൽ.സി. പരീക്ഷകളും പരീക്ഷാഫലവും സമയബന്ധിതമായി പൂർത്തിയാക്കി.
• കാഴ്ചപരിമിതരായ അദ്ധ്യാപകരും വിദ്യാർത്ഥികളും നേരിടുന്ന വായന പ്രതിസന്ധിയ്ക്ക് പരിഹാരമായി 'ശ്രുതി പാഠം' എന്ന ഓഡിയോ ലൈബ്രറി പൂർത്തിയായി.
• ഹയർസെക്കൻഡറി ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിൽ ക്യു.ആർ. കോഡ് ചേർക്കുന്ന പ്രവർത്തനം 60 ശതമാനം പൂർത്തിയാക്കി.
• ഇക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് എല്ലാ പ്രൈമറി സ്‌കൂളിലും സജ്ജമാക്കി.
• ഭിന്നശേഷികുട്ടികൾ, കുടുംബാംഗങ്ങൾ, അദ്ധ്യാപകർ, സാമൂഹ്യസാംസ്‌‌കാരിക പ്രവർത്തകർ എന്നിവരെ യോജിപ്പിച്ച് ഓൺലൈൻ പ്ലാറ്റ് ഫോമിൽ 'ജാലകങ്ങൾക്കപ്പുറം" നടപ്പിലാക്കി.
• ഭിന്നശേഷി വിദ്യാർത്ഥികൾക്കായി യൂ ട്യൂബ് ചാനൽ വഴി വീഡിയോ ക്ലാസ്സുകൾ – വൈറ്റ് ബോർഡ് സംപ്രേഷണം.
• പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് 1486 സ്‌പെഷ്യൽ കെയർ സെന്ററുകൾ.
• അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികൾക്കും ഹയർസെക്കൻഡറി /വി.എച്ച്.എസ്.സി. പ്രവേശനം
• ഹയർസെക്കൻഡറിയിൽ 75 പുതിയ താത്‌കാലിക ബാച്ചുകൾ
• നാല് ബാച്ചുകൾ പുന:ക്രമീകരിച്ചു. ആകെ 79 പുതിയ ബാച്ചുകൾ.
• ഹയർസെക്കൻഡറി പരീക്ഷാ നടത്തിപ്പുകൾ കൃത്യമാക്കാൻ പുതിയ പരീക്ഷാ മാനുവൽ.
• വിദ്യാഭ്യാസവകുപ്പിലെ പതിനായിരത്തിലധികം വരുന്ന കോടതി കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ അഡ്വക്കേറ്റ് ജനറലുമായി 2022 മാർച്ച് 25ന് ഉന്നതതലയോഗം.
• പാഠ്യപദ്ധതി പരിഷ്‌കരണത്തിന് സമിതി നിലവിൽവന്നു.
• മാതൃഭാഷാ പഠനത്തിന് പ്രത്യേക ശ്രദ്ധ.
• പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്താൻ തീരുമാനിച്ചു.
• ഖാദർകമ്മിറ്റി ശുപാർശകൾ നടപ്പിലാക്കാൻ കർമ്മസമിതി.
• ആറായിരത്തിലധികം പുതിയ നിയമനങ്ങൾ
• 3200 ലധികം പി.എസ്.സി. അദ്ധ്യാപക നിയമനങ്ങൾ
• ബോയ്സ്, ഗേൾസ് സ്‌കൂളുകൾ മിക്സഡ് സ്‌കൂളുകളാകുന്നു.
• കിഫ്ബി അടക്കം പദ്ധതികളിൽ ഉൾപ്പെടുത്തി 85 സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി.
• 25 ൽ കൂടുതൽ വർഷങ്ങളായി ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ 344 വിദ്യാ വാളണ്ടിയർമാരെ സർക്കാർ സ്‌കൂളുകളിൽ പി.റ്റി.സി.എം. / എഫ്.റ്റി.സി.എം. തസ്തികകളിൽ നിയമിച്ചു.
• കഴക്കൂട്ടം സൈനികസ്‌കൂളിന്റെ പ്രവർത്തനം സുഗമമാക്കാൻ ഇടപെടൽ.


തൊഴിലാളി ക്ഷേമം
സ്ഥാപനങ്ങൾക്ക് വിവിധ തൊഴിൽ നിയമങ്ങൾ പ്രകാരം രജിസ്‌ട്രേഷൻ, ലൈസൻസ്, റിന്യൂവൽ എന്നീ സർട്ടിഫിക്കറ്റുകൾക്ക് ആവശ്യമായ അപേക്ഷ, ഫീസ് എന്നിവ ഓൺലൈനായി സമർപ്പിക്കാൻ സംവിധാനം.
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ രജിസ്‌ട്രേഷനു വേണ്ടി ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം കേന്ദ്രസർക്കാർ തയ്യാറാക്കിയ ഇ - ശ്രം പോർട്ടലിൽ കേരളത്തിലെ 58 ലക്ഷത്തിൽപരം തൊഴിലാളികളെ രജിസ്റ്റർ ചെയ്യിപ്പിക്കാനായി. ആനുകൂല്യങ്ങൾ ഈ പോർട്ടൽ വഴി നൽകാം.
കൊവിഡ് ധനസഹായം
കൊവിഡ് ധനസഹായത്തിന്റെ രണ്ടാം ഘട്ടത്തിൽ 210 കോടി രൂപ 16 ക്ഷേമനിധി ബോർഡുകൾ മുഖേന തൊഴിലാളികൾക്ക് നല്കി. സാമ്പത്തിക ഭദ്രതയുള്ള ബോർഡുകൾ വഴി 100 കോടിയോളം രൂപയും വിതരണം ചെയ്തു.
അതിഥി തൊഴിലാളികൾക്ക് താമസസൗകര്യം ഉറപ്പാക്കാൻ ഗസ്റ്റ് വർക്കേഴ്സ് ഫ്രണ്ട്ലി റെസിഡൻസ് ഇൻ കേരള പദ്ധതി നടപ്പിലാക്കി. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയ്‌ക്കായി ആവാസ് പദ്ധതി നടപ്പാക്കി. 'അപ്ന ഘർ' പ്രകാരം അതിഥി തൊഴിലാളികൾക്ക് ചുരുങ്ങിയ നിരക്കിൽ വൃത്തിയുള്ളതും സുരക്ഷിതവുമായ താമസസൗകര്യത്തിന് പാലക്കാട് കഞ്ചിക്കോട് പദ്ധതി നടപ്പാക്കി. കോഴിക്കോട് കിനാലൂരിൽ പദ്ധതിയുടെ ഒന്നാംഘട്ടം അടുത്തമാസം ഉദ്ഘാടനം ചെയ്യും. കളമശ്ശേരിയിൽ പദ്ധതിപ്രകാരമുള്ള ഫ്ളാറ്റ് സമുച്ചയത്തിന്റെ തറക്കല്ലിടൽ ഈ മാസം നടക്കും. അതിഥി തൊഴിലാളികൾക്ക് അഞ്ചുജില്ലകളിൽ കൂടി ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിച്ചു.
പുരസ്‌കാരങ്ങൾ
17 തൊഴിൽ വിഭാഗങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച തൊഴിലാളികളെ കണ്ടെത്തി ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഏറ്റവും മികച്ച എട്ട് മേഖലകളിലായി തൊഴിലുടമകൾക്ക് മുഖ്യമന്ത്രിയുടെ മികവിന്റെ പുരസ്‌കാരവും 85 സ്ഥാപനങ്ങൾക്ക് വജ്ര പുരസ്‌കാരവും 117 സ്ഥാപനങ്ങൾക്ക് സുവർണ പുരസ്‌‌കാരവും നൽകി.
സഹജ കോൾ സെന്റർ
സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ വകുപ്പിനെ നേരിട്ട് അറിയിക്കാൻ കാൾ സെന്റർ 'സഹജ"സജ്ജമാക്കി.
സ്ത്രീ തൊഴിലാളികൾക്ക്
സ്റ്റുഡിയോ അപാർട്ട്മെന്റ്

നഗരപ്രദേശങ്ങളിൽ സ്ത്രീത്തൊഴിലാളികൾക്ക് മികച്ചതും സുരക്ഷിതവുമായ താമസ സൗകര്യം ഏർപ്പെടുത്താൻ തിരുവനന്തപുരം ജില്ലയിലെ മേനംകുളത്തെ കിൻഫ്രപാർക്കിൽ ആറുനിലകളിലായി 130 യൂണിറ്റുകളുള്ള സ്റ്റുഡിയോ അപ്പാർട്ട്‌മെന്റ് നടപ്പാക്കാനുള്ള നടപടികൾ തുടരുന്നു.
സിവിൽ സർവിസ് അക്കാദമി
തൊഴിലാളികളുടെ ആശ്രിതർക്ക് കിലെ സിവിൽ സർവീസ് അക്കാഡമി ആരംഭിച്ചു. പ്രഗത്ഭരായ അദ്ധ്യാപകർ നയിക്കുന്ന എട്ട് മാസത്തെ കോഴ്സാണ് നൽകുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.