മൂകാംബികയിൽ പോകാൻ കെഎസ്ആർടിസി സ്വിഫ്ട് ബസിൽ കയറിയ ജീവനക്കാർ രാവിലെ കണ്ണു തുറന്നപ്പോൾ കണ്ടത് ഗോവ ബീച്ചാണ്. ഞായറാഴ്ച തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട കൊല്ലൂർ ബസിലെ യാത്രക്കാർക്കാണ് പുലർച്ചെ ഗോവയിൽ ഇറങ്ങേണ്ടി വന്നത്.
എറണാകുളത്ത് വച്ച് ഡ്രൈവർ മാറി കയറുകയായിരുന്നു. മംഗലാപുരത്തിനും മൂകാംബികയ്‌ക്കും ഇടയിലുള്ള കുന്ദാപുര റോഡിൽ വച്ചാണ് ബസിന്റെ റൂട്ട് മാറിയത്.
ഗോവയിൽ എത്തിയതോടെ യാത്രക്കാർ തങ്ങളെ എത്രയും പെട്ടെന്ന് മൂകാംബികയിൽ എത്തിക്കണമെന്നായി. തുടർന്ന് ക്ഷേത്രത്തിലേക്ക് വീണ്ടും യാത്ര ആരംഭിച്ചെങ്കിലും അവിടെയെത്തിയപ്പോഴേക്കും ക്ഷേത്രം പൂജ കഴിഞ്ഞ് അടച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |