SignIn
Kerala Kaumudi Online
Friday, 29 March 2024 6.11 AM IST

ഈ നാളുകാർ ഇവരുമായി കൂട്ടുകൂടരുത്, ചതിയിൽ വീഴേണ്ടി വരും, അറിയാം നിങ്ങളുടെ ഈ വാരം

as

അശ്വതി : അകാരണമായി ജീവിതപങ്കാളിയുമായി കലഹിക്കാനിടയുണ്ട്. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ അതീവ ശ്രദ്ധ വേണ്ടതാകുന്നു.
ഭരണി : ഭരണതലകാര്യങ്ങളിൽ ഏർപ്പെടുകയും സ്വന്തം സ്ഥാനം ഉറപ്പാക്കുകയും ചെയ്യും. കുടുംബക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്താൻ കഴിയും.
കാർത്തിക : ധനനഷ്ടം വരാനിടയുണ്ട്. സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കും. സഹപ്രവർത്തകരിൽനിന്ന് സഹായ സഹകരണം വേണ്ടുവോളം ലഭിക്കും.
രോഹിണി : രോമാഞ്ചം ഉണ്ടാക്കുന്ന സംഭവ വികാസങ്ങളിൽ  ആനന്ദം ലഭിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് അനുമോദനവും അംഗീകാരവും ലഭിക്കും.
മകയിരം : മനോഹരമായ വീടുംകാറും വാങ്ങാൻ  ലക്ഷണമുണ്ട്. പരസ്യാവശ്യങ്ങൾക്കായി നല്ല തുക ചെലവഴിക്കും.
തിരുവാതിര : തീരുമാനങ്ങളിൽ നിന്ന് ഒട്ടും മാറി നിൽക്കുകയില്ല. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തര ഫലങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ് വിഷമിക്കും.
പുണർതം : പുണ്യകർമ്മങ്ങൾ ചെയ്യുന്നതുകൊണ്ട് കുടുംബത്തിൽ ഐശ്വര്യം വന്നുചേരും. പന്ത് കളി , ചീട്ടുകളി എന്നിവയിൽനിന്ന് പിൻവാങ്ങും.
പൂയം : പൂർവ്വിക സ്വത്ത് ലഭിക്കും. വിരോധികളിൽനിന്നുള്ള അപവാദാരോപണങ്ങൾ വിഷമിപ്പിക്കും.
ആയില്യം: വിരുന്നുകാരിൽനിന്ന് ശല്യം അനുഭവപ്പെടും. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും ഉണ്ടാകും.
മകം : മഹാന്മാരെ യാദൃശ്ചികമായി കണ്ടുമുട്ടുകയും അവരുടെ അനുഗ്രഹങ്ങൾ ലഭിക്കുകയും ചെയ്യും. 
പൂരം : ജോലിയിലുള്ള ബുദ്ധിമുട്ടുകൾ മനസിലാക്കി തന്മയത്വത്തോടെ കൈകാര്യം ചെയ്യും. എഴുത്തുകുത്തുകൾമൂലം വമ്പിച്ച ഗുണാനുഭവങ്ങളുണ്ടാകും.
ഉത്രം : ഉദ്ദേശിച്ച വ്യക്തിയെ കണ്ടുമുട്ടാൻ പ്രയാസമാണ്. പ്രകൃതിക്ഷോഭം നിമിത്തം ധനനഷ്ടവും അസൗകര്യവും അനുഭവപ്പെടും. ദൈവത്തിൽ വിശ്വാസം വർദ്ധിക്കും.
അത്തം :കുടുംബത്തിൽ പ്രായം ചെന്നവർക്കുണ്ടാകുന്ന രോഗങ്ങളെ നിസാരമായി കരുതാതെ വിദഗ്ദ്ധ ചികിത്സ നടത്തേണ്ടതാകുന്നു.
ചിത്തിര : ചീത്ത കൂട്ടുമൂലം അപവാദത്തിന് സാദ്ധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന്  ഇഷ്ടപ്പെട്ട വിഷയങ്ങൾ ലഭിക്കും. പുതിയ കൂട്ടുകെട്ടുമൂലം ഗുണമുണ്ടാകും.
ചോതി : കൃത്യമായും മനോഹരമായും കാര്യങ്ങൾ നടത്താൻ സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സന്താനങ്ങളുടെ വിവാഹകാര്യങ്ങിൽ അനുകൂലമായ തീരുമാനമെടുക്കും.
വിശാഖം : വിശ്വാസവഞ്ചനയ്ക്ക് പാത്രമാകാനിടയുള്ളതിനാൽ ആരെയും പൂർണമായി വിശ്വസിക്കാതിരിക്കുന്നതാണ് അഭികാമ്യം.
അനിഴം : അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് അത് കൂടുതൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ലഹരി പദാർത്ഥങ്ങളോട് വൈമുഖ്യം.
തൃക്കേട്ട : തൃപ്പടിയിൽ പണംവച്ച് നന്നായി പ്രാർത്ഥിച്ചശേഷം ക്ഷേത്രം പ്രദക്ഷിണം നടത്തിയപ്പോൾ ഇൗശ്വരസഹായത്താൽ പ്രശ്നങ്ങൾ തീർന്നുവെന്ന വിവരം ലഭിക്കുമെന്നത് പ്രവചനം ശരിയായി അനുഭവപ്പെടും.
മൂലം : മുന്നോട്ടുപോകാൻ  പ്രയാസം അനുഭവപ്പെട്ടപ്പോഴാണ് ഗുരു പറഞ്ഞേല്പിച്ചിരുന്ന കാര്യങ്ങൾതന്നെ നടത്തിക്കാമെന്ന ബോധം വരികയും അത് സംഭവിക്കുവാനിടവരുകയും ചെയ്യും. ദാമ്പത്യം സുന്ദരമായിരിക്കും.
പൂരാടം : പൂജയ്ക്കായി സാമഗ്രികൾ ഒരുക്കിവയ്ക്കുകയും ഗുരുസ്വാമിയെ വന്ദിക്കുകയും ചെയ്യുമ്പോൾ മനസിന് കുളിർമ്മ അനുഭവപ്പെടുന്നത് ബോദ്ധ്യമാകും.
ഉത്രാടം : ഉത്തമ വ്യക്തികളെ കണ്ടുമുട്ടും. കഠിനാദ്ധ്വാനം ചെയ്യേണ്ടിവരും. പ്രഗത്ഭരുടെ വിവാഹ വാർഷിക പരിപാടികളിൽ സംബന്ധിക്കും.
തിരുവോണം : തികഞ്ഞ രാഷ്ട്രീയക്കാരനായി മാറാൻ കഴിയുന്ന സൂചനകൾ ലഭിക്കും. സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യം ലഭിക്കും.
അവിട്ടം: അവിവാഹിതരുടെ വിവാഹ തീരുമാനങ്ങൾക്കായി ഒാടിനടക്കേണ്ടിവരും. അവസാനം അത് സഫലമാവുകയും ചെയ്യും. ആരെയും പൂർണമായി വിശ്വസിക്കരുത്.
ചതയം : ചതിയിലകപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സുഖചികിത്സ നടത്തും. പ്രശസ്തി വർദ്ധിക്കും.
പുരൂരുട്ടാതി : പൂർത്തീകരിക്കാൻ കഴിയാതെ കിടക്കുന്ന കരാറുപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആരംഭം കുറിക്കുകയും അത് ഭാവിയിൽ നന്നായി ഗുണം ചെയ്യുകയും ചെയ്യും.
ഉതൃട്ടാതി : ഉദ്യോഗലബ്ധി , സ്ഥലക്കച്ചവടം, സന്താനങ്ങളുടെ വിവാഹകാര്യങ്ങളിൽ ചില മാറ്റങ്ങൾ എന്നിവ അനുഭവപ്പെടും.
രേവതി :  പൂർണആരോഗ്യവാനായി സഞ്ചരിക്കാൻ തുടങ്ങും. വിനോ ദയാത്രകളിൽ പങ്കെടുക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEMPLE, VARA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.