SignIn
Kerala Kaumudi Online
Thursday, 28 March 2024 9.01 PM IST

പായൽപ്പരവതാനി ഭൂമിക്ക് വേണ്ടി അറിയാം പായൽജീവിതം

ee

നമ്മളറിയുന്നതിനേക്കാൾ പ്രാധാന്യമുള്ള സസ്യജാലങ്ങളാണ്  ജൈവഭൂമിയുടെ കാവൽക്കാരായ

പായലുകൾ. അതിജീവത്തിനായി ഏറെ പാടുപെടുന്ന പായലുകളുടെ വിശേഷങ്ങൾ അറിയാം...

പായൽ സസ്യങ്ങൾ  എന്ന ഹരിതഗാത്രികൾ അത്യന്തം അപകടാവസ്ഥയിലാണ്. ജലാശയങ്ങളിൽ ആവാസമുറപ്പിക്കുന്ന ഈ വിഭാഗത്തിൽപ്പെടുന്ന സസ്യജന്മങ്ങൾ, നിലവിലെ അവസ്ഥയിലെ അപചയങ്ങൾമൂലം അതിജീവനത്തിന് പാടുപെടുകയാണ്. ഇതു കണ്ടില്ലെന്നു നടിച്ചാൽ, അറിഞ്ഞിട്ടും പരിഹാരനടപടികളിലേക്ക്  കടക്കാതിരുന്നാൽ, ജൈവഭൂമിയുടെ ഭാവി ഭാസുരമാകില്ല, ഭദ്രമാകില്ല.
ഇങ്ങനെയൊക്കെപ്പറയാൻ ഈ ചെടിക്കൂട്ടങ്ങൾക്ക് ഇത്ര പ്രാധാന്യമോ എന്ന് ശങ്കിക്കേണ്ട. കാരണങ്ങൾ പലതാണ്. ഭൂമിയിൽ ആദ്യപടിയായി വരുന്ന സസ്യവിഭാഗമാണിവ. താലസ് ശരീരികളാണെങ്കിലും സ്വപോഷികളായി ജീവിച്ച്, സംഭൃതാഹാരം ജൈവബന്ധങ്ങളിലേക്ക് സ്രോതസാക്കി മാറ്റുന്ന പച്ചപ്പിന്റെ പ്രതിനിധികളാണിവർ. കരസസ്യങ്ങളേക്കാൾ പ്രകാശസംശ്ലേഷണ തോതിൽ ഏറെ മുന്നിലാണിവർ. ജലജീവികളുടെ ജൈവപിണ്ഡത്തിന്റെ  മുഖ്യപങ്കും ഇവ നിർവഹിക്കുന്നു. 
വൈവിദ്ധ്യജീവിതം
പ്ലവകങ്ങളും ഡൈനോഫ്ളോ ജല്ലേറ്റുകളുമായി 28,000 ത്തോളം  സ്‌പീഷീസുകളും 1,800 ജീനസുകളുമായി സൂക്ഷ്‌മസ്ഥൂലശരീരികളുടെ ഗണം തീർക്കുന്നവർ. 10- 50 മില്ലിമീറ്റർ  വലുപ്പം മുതൽ 30 മീറ്റർ വരെ ഉയരത്തിൽ വളരുന്ന  വൈവിദ്ധ്യങ്ങളും ഈ കൂട്ടത്തിലുണ്ട്.  85 ഡിഗ്രി സെൽഷ്യസ്  വരെ ചൂടുള്ള ചുറ്റുപാടിൽ വരെ ജീവിക്കാനുള്ള ത്രാണിയുള്ളവരും ഈ ഗണത്തിലുണ്ട്.
  ഇങ്ങനെ  പായലുകൾ നിരന്തരം പ്രകാശോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റി ഭൂമുഖത്തെ ജീവസുറ്റതാക്കുന്നു. ഈ സ്വപോഷികൾക്ക് നമ്മുടെ ഇഹലോകവാസത്തിൽ ഏറെ പങ്കുണ്ട്. ഭൂമുഖത്തെ CO2 ബഹിർഗമനത്തിന്റെ 50 ശതമാനം സ്വീകരിച്ച് ആഗോളതാപനം കുറക്കുന്ന ഇവർ ചെയ്യുന്ന പാരിസ്ഥിതികസേവനങ്ങളും ചെറുതല്ല. 
ഭൂമിയുടെ അടിത്തട്ടിൽ, സമുദ്രത്തിന്റെ പരവതാനി പച്ചയാക്കി മാറ്റി പ്രാണവായുവാൽ ജലസ്രോതസുകളെ നിലനിർത്തുന്നതും ഈ വർഗം സസ്യങ്ങൾ തന്നെ. പാറപ്പരപ്പുകളിൽ,  പറ്റിച്ചേർന്നനിലയിലാണ് വളരുന്നത്.  O2-CO2 ബഹിർഗമന നിർഗമന സൂത്രത്താൽ  അന്നജനിർമ്മാണത്തിൽ പ്രാധാന്യത്തോടെ ഇവ പങ്കുചേരുന്നു. 
കടൽപ്പേരുകൾ
ആൽഗൽ സാന്നിദ്ധ്യം അനുസരിച്ച്, അവയുടെ ആധിക്യമനുസരിച്ച് ചില കടലുകൾ അവയുടെ പേരിൽ അറിയപ്പെടുന്നുണ്ട്. ചെങ്കടൽ, സർഗാസോ സീ എന്നിവ അതിനുദാഹരണങ്ങളാണ്. 
നമ്മുടെ നാട്ടുകുളങ്ങളിലെ പച്ചകലർന്ന വെള്ളത്തിന്റെ പിന്നിലും ആൽഗകളുടെ സാന്നിദ്ധ്യം തന്നെയാണ് കാരണം. മഴമേഘങ്ങളുടെ രൂപീകരണം, കടൽജലത്തിന്റെ  ഗന്ധം എന്നിവയുടെയെല്ലാം കാരണക്കാർ ആൽഗൽ സസ്യങ്ങളാണെന്ന് മനസിലാക്കുമല്ലോ. ഇവിടെ നിരത്തിയ ആൽഗൽ ലോകത്തിന്റെ വിശാലതയിലേക്കുള്ള അറിവുജാലകങ്ങൾ അറിഞ്ഞില്ലേ? അവയുടെ സാമൂഹ്യപ്രാധാന്യം, സാമ്പത്തിക പാരിസ്ഥിതിക സ്വാധീനങ്ങൾ എന്നിവയ്‌ക്കും പ്രാധാന്യമുണ്ട്.
എന്നാൽ അവയുടെ നിലനിൽപ്പ് ഇന്നത്ര  ഭദ്രമല്ലെന്ന് നമ്മൾ തിരിച്ചറിയണം. ഇന്നത്തെ ആഗോള ജീവിതക്രമത്തിനുവന്ന മാറ്റമാണ്  ഇതിന് പ്രധാനകാരണം. ഒന്നിന്റെ അമിതചൂഷണം മറ്റൊന്നിന്റെ പരിപൂർണ്ണനാശത്തിലേക്കു നയിക്കുന്ന അവസ്ഥകൾ അറിയാമല്ലോ? പായൽ സസ്യസമ്പത്തിന്റെ മഹാനഷ്ടത്തിലേക്ക് നയിക്കുന്ന ഇങ്ങനെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ഒന്നറിയാൻ ശ്രമിക്കാം.
ആഗോളതാപനം
ഭൂമുഖത്തിന് ചുറ്റുമുള്ള അന്തരീക്ഷതാപം അമിതമായി വർദ്ധിക്കുന്നതാണല്ലോ ആഗോളതാപനം. അതുകൊണ്ടുതന്നെ ജലവിതാനത്തിന്റെ ചൂടും വർദ്ധിക്കുന്നു. പോഷകങ്ങൾ  നിറഞ്ഞ ജലം ഘനത്വംമൂലം താഴോട്ടുനീങ്ങി തണുത്ത അടിജലം മുകളിലേക്കു വരുന്നതിനാൽ, പോഷക ദൗർലഭ്യതയിൽ പ്ലവക ആൽഗകൾക്ക് പിടിച്ചുനിർത്താനാകില്ല. അതേപോലെ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങൾമൂലം സൂര്യാഘാതം സംഭവിക്കുന്നതും ആൽഗകൾ നശിച്ചുപോകാനിടയാക്കുന്നു.
അമ്ളത ആധിക്യം
സമുദ്രങ്ങൾ ഇന്ന് ഒന്നാന്തരം കുപ്പത്തൊട്ടിലുകളായി മാറിയിരിക്കുകയാണ്. അമിതമായി  CO2, SO2എത്തുന്നതിനാൽ അമ്ലത പെരുകി  പി.എച്ച് കുറയുന്നതു കൊണ്ടാണിത്. ഈ അവസ്ഥയിൽ സ്വതന്ത്രമായി ജീവിക്കുന്ന ആൽഗകൾക്കും  കോറലുകൾ പോലെയുള്ള ജീവികളുമായി ചേർന്നുജീവിക്കുന്ന ആൽഗകൾക്കും ആവാസം ഏറെ ദുഷ്‌കരമായി തീരുന്നു.
കപ്പലിൽനിന്നും റിഫൈനറികളിൽനിന്നുമെത്തുന്ന ഘനലോഹങ്ങളായ മെർക്കുറി, ആഴ്‌സെനിക്, കാഡ്മിയം എന്നിവ വിഘടിതമാകാതെ ആൽഗകളുടെ ശരീരത്തിൽ ഹാനിയുണ്ടാക്കുന്നു. കീടനാശിനികളും ഇവയെ സാരമായി ബാധിക്കുന്നുണ്ട്.
കടൽ പച്ചക്കറികൾ എന്നറിയപ്പെടുന്ന ആൽഗകൾ തീരദേശവാസികളുടെ പ്രിയവിഭവമാണ്.  ജപ്പാനിലും സ്കോട്ട്‌ലൻഡിലും ദേശീയഭക്ഷണം ആൽഗകൾ കൊണ്ട് തയ്യാറാക്കുന്നതാണ്. നോറി, സുഷി, വിവിധതരം സ്റ്റ്യൂകൾ, സാലഡുകൾ അങ്ങനെയുള്ള വിഭവങ്ങൾ പലതുണ്ട് ലോകത്തിൽ.    ടൂത്ത്‌പേസ്റ്റുകൾ, സൗന്ദര്യവർദ്ധകവസ്‌തുക്കൾ, പെയിന്റുകൾ എന്നിവയുടെ അസംസ്‌കൃതദ്രവ്യം ഡയാറ്റമുകൾ എന്ന ആൽഗകളാണ്. ഐസ്‌ക്രീമിനെ  മയപ്പെടുത്താനും ടിഷ്യുകൾച്ചറിലെ കൾച്ചർ മീഡിയം ഉണ്ടാക്കാനും ആൽഗൽ ഉത്‌പന്നമായ അഗർ തന്നെ വേണം. കാരാഗീനിൻ മറ്റൊരു ഉത്‌പന്നമാണ്.
നീലഹരിതങ്ങൾ
സിംഗിൾസെൽ പ്രോട്ടീനുകളായിപ്പെടുത്താവുന്ന നീലഹരിത ആൽഗകളാണ് സ്‌പെറുലിനകൾ. ജൈവമാലിന്യങ്ങളെ നിർമ്മാർജ്ജനം ചെയ്‌ത് വളർന്ന് മാംസ്യസമ്പുഷ്‌ടമായ  ആഹാരമായി മാറുന്ന ഇവയെ ഭക്ഷ്യസുരക്ഷയുടെ ഭാവിപ്രതീക്ഷയാണ്.  അതുപോലെ എളുപ്പം വളർത്തിയെടുക്കാവുന്ന  ക്ലോറല്ലകളാണ് സ്‌പേസ് യാത്രികരുടെ ഭക്ഷണം. ഒറ്റദിവസംകൊണ്ട്  ജൈവപിണ്ഡത്തിന്റെ ഇരട്ടിയായി  മാറാവുന്ന ആൽഗകൾ കൊണ്ടുള്ള ഉത്‌പന്നങ്ങളേറെയുണ്ട്. ഇതേ, വ്യത്യസ്‌തത വർണ്ണകങ്ങളുടെ കാര്യത്തിലുമുള്ളതിനാൽ ആൽഗകൾ കാഴ്‌ചയിലും മഴവിൽ സൗന്ദര്യങ്ങളാണ്. പച്ച, ചുവപ്പ്, തവിട്ട്, മഞ്ഞ-നീല അങ്ങനെ ആൽഗൽ ലോകം വർണ്ണാഭമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION, EDUCATION
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.