SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.03 AM IST

ഇന്നല്ലെങ്കിൽ നാളെ ആ ആഗ്രഹം സഫലമാകും

ഇൻസ്റ്റഗ്രാമിലും യുട്യൂബിലും ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് അഹാനയ്ക്ക്

aha

രാജീവ് രവി ചിത്രം 'ഞാൻ സ്റ്റീവ് ലോപ്പസി"ലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് അഹാന കൃഷ്ണ. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരത്തിന് സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് അഹാനയ്ക്കുള്ളത്. അഭിലാഷ് സുധീഷ് സംവിധാനം ചെയ്ത 'മി മൈസെൽഫ് ആന്റ് ഐ" എന്ന വെബ്‌സീരീസിലൂടെ വേറിട്ടൊരു കാഴ്ചാനുഭവം പ്രേക്ഷകന് നൽകുകയാണ് അഹാന. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കൂടുതൽ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം.
സ്റ്റീവ് ലോപ്പസ് റിലീസായിട്ട് എട്ട് വർഷം പിന്നിടുന്നു. സിനിമ ജീവിതത്തെ എത്രത്തോളം സ്വാധീനിച്ചു കഴിഞ്ഞു?
സ്റ്റീവ് ലോപ്പസിൽ എത്തിയ സമയത്ത് സിനിമ എന്നെ അത്രയധികം സ്വാധീനിച്ചിരുന്നില്ല. അന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഭാഗ്യം കൊണ്ട് വന്ന അവസരമാണ്. അതിൽ അഭിനയിച്ചുകഴിഞ്ഞതിന് ശേഷമാണ് സിനിമ ഒരു ആഗ്രഹമായി മനസിൽ കയറിയത്.


ഒരുപാട് കഥകൾ കേൾക്കാറുണ്ടോ? സിനിമ സെലക്ട് ചെയ്യുന്ന പ്രോസസ് എങ്ങനെയാണ് ?

ഇല്ല. ഒരുപാട് കഥകളൊന്നും എന്റെയടുത്ത് വന്നിട്ടില്ല. വളരെ കുറച്ച് കഥകളേ കേട്ടിട്ടുള്ളൂ. ഇതുവരെ പതിനഞ്ച് സ്‌ക്രിപ്റ്റുകൾ എന്റെ ജീവിതത്തിൽ കേട്ടിട്ടുണ്ടാവും. അതിൽ നിന്ന് ഈ എട്ട് വർഷത്തിനിടെ അഞ്ചോ ആറോ സിനിമകൾ ചെയ്തിട്ടുണ്ട്. എന്റെയടുത്ത് അധികം സ്ക്രിപ്റ്റുകൾ വന്നിട്ടില്ല. വന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ട കുറച്ച് സിനിമകളാണ് ഞാൻ ചെയ്തത്.


സിനിമ എന്ന ലക്ഷ്യത്തോടെയാണ് പലരും ഷോർട്ട് ഫിലിമുകളിൽ അഭിനയിക്കുന്നത്. എന്നാൽ സിനിമയിൽ സജീവമായിരിക്കേ വെബ് സീരീസ് തിരഞ്ഞെടുക്കാനുള്ള കാരണം?
സിനിമ തന്നെയാണ് എന്റെയും ആഗ്രഹം. കൊവിഡ് വന്നതും സിനിമ ഒ ടി ടിയിലേയ്ക്ക് മാറിയതും കാരണം ഇപ്പോൾ തീയേറ്ററിൽ പോയി മാത്രമല്ല പ്രേക്ഷകർ ആസ്വദിച്ച് ചിത്രങ്ങൾ കാണുന്നത്. ധാരാളം ഒ ടി ടി കണ്ടന്റുകളും യൂട്യൂബ് കണ്ടന്റുകളും നമ്മൾ ഇപ്പോൾ കാണാറുണ്ട്. ഒരു വർക്ക് കാണുമ്പോൾ നല്ലതാണോ മോശമാണോ എന്ന് മാത്രമേ നമ്മൾ നോക്കാറുള്ളൂ. ഒരു സിനിമ മോശമാണെങ്കിൽ അത് സിനിമയല്ലേ എന്ന് കരുതി നല്ലതാണെന്ന് ആരും പറയില്ലല്ലോ. നല്ല കണ്ടന്റിലാണ് ഞാൻ വിശ്വസിക്കുന്നത്. അത് സിനിമയായാലും വെബ് സീരീസ് ആയാലും സന്തോഷത്തോടെ സ്വീകരിക്കും. മുന്നോട്ടുള്ള കരിയറിൽ ഗുണം ചെയ്യുമെന്ന് തന്നെയാണ് വിശ്വാസം.


അച്ഛനെയും അനുജത്തിമാരെയും കഥാപാത്രങ്ങളാക്കി ഒരു ഷോർട്ട് ഫിലിം, തുടർന്ന് 'തോന്നല്"എന്ന മ്യൂസിക്കൽ വീഡിയോ. സംവിധാനമാണോ അഭിനയമാണോ കൂടുതൽ ആസ്വദിക്കുന്നത്?
അച്ഛനെയും അനുജത്തിമാരെയും വച്ച് ചെയ്ത വീഡിയോയെ ഷോർട്ട് ഫിലിം എന്ന് പറയാൻ പറ്റില്ല. കോളേജിലെ പ്രോജക്ടിന്റെ ഭാഗമായിട്ടായിരുന്നു അത് ചെയ്തത് . 30 സെക്കന്റ് മാത്രമുള്ള കുഞ്ഞ് വീഡിയോ ആയിരുന്നു അത്. പിന്നീട് ബോറടിച്ചിരുന്നപ്പോൾ യൂട്യൂബിൽ ഇട്ടതാണ്. സംവിധാനമാണോ അഭിനയമാണോ കൂടുതൽ ആസ്വദിക്കുന്നത് എന്ന് ചോദിച്ചാൽ അതിനുത്തരം അഭിനയം എന്ന് തന്നെയാണ്. പക്ഷേ, നല്ലൊരു ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹവും മനസിലുണ്ട്. ഭാവിയിൽ നായികയായും സംവിധായികയായും അറിയപ്പെട്ടേക്കാം. പൃഥ്വിരാജ് അതിനൊരു ഉത്തമ ഉദാഹരണമല്ലേ. അദ്ദേഹം അഭിനയിക്കുന്നു, സംവിധാനം ചെയ്യുന്നു, നിർമിക്കുന്നു. കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ തിരക്കുള്ള നടിയായും സംവിധായികയായും മാറണമെന്നാണ് ആഗ്രഹം. ഇതിലെല്ലാമുപരി സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സാധിക്കണം.


'മി മൈസെൽഫ് ആന്റ് ഐ"യിലേയ്ക്ക് ആകർഷിച്ചത് എന്താണ്?
തിരക്കഥ തന്നെയാണ് എന്നെ പ്രധാനമായി ആകർഷിച്ചത്. ഇതിന്റെ സംവിധായകനായ അഭിലാഷിനെ എനിക്ക് മുൻപ് പരിചയമൊന്നും ഇല്ലായിരുന്നു. എക്‌സിക്യൂട്ടീവ് എഡിറ്ററായ പാർത്ഥൻ മുഖേനെയാണ് സ്‌ക്രിപ്റ്റ് എന്റെയടുത്ത് എത്തുന്നത്. വായിച്ച് തുടങ്ങിയപ്പോൾ ഒരു കോമിക്ക് ബുക്ക് വായിക്കുന്ന ഫീലാണ് കിട്ടിയത്. ഏകദേശം 75 പേജുള്ള ഫുൾ സ്‌ക്രിപ്റ്റായിരുന്നു. അഞ്ചാറ് പേജ് വായിച്ചപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി. ഒറ്റയിരുപ്പിൽ മുഴുവൻ വായിച്ചു, ഫാന്റസി ആയതിനാൽ തന്നെ എങ്ങനെ വരുമെന്ന് ആശങ്കയുണ്ടായിരുന്നു. സ്വന്തമായി കഫേ നടത്തുന്ന 25കാരിയായ മാളവികയ്ക്ക് ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ പറ്റിയാണ് സീരീസിൽ പറയുന്നത്. അഭിലാഷ് സുധീഷാണ് സംവിധായകൻ, അഭിജിത്തും അഭിലാഷും ചേർന്നാണ് തിരക്കഥ, നിമിഷ് രവിയാണ് ഛായാഗ്രഹണം. പതിനാറ് ദിവസം കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്.


'ഫാമിലി മാൻ"പോലുള്ള വെബ് സീരീസ് ബോളിവുഡിൽ ശ്രദ്ധനേടുകയാണ്. എന്തുകൊണ്ടാവാം മലയാളത്തിൽ ഇത്തരമൊരു നിലവാരമുള്ള വെബ് സീരീസ് ഉണ്ടാവാത്തത്?
വെബ് സീരീസ് ആയാലും സിനിമ ആയാലും അതിന് ഒരുപാട് പണച്ചെലവുണ്ട്. ഇൻവസ്റ്റ് ചെയ്യുന്ന പൈസ തിരിച്ച് കിട്ടും എന്ന ഉറപ്പുള്ളതുകൊണ്ടാണ് സൂപ്പർ സ്റ്റാറുകളുടെ പിന്നാലെ ആളുകൾ പോകുന്നത്. ഫാമിലി മാൻ ഹിന്ദി ഭാഷയിൽ ആയതുകൊണ്ട് തന്നെ മലയാളികൾ ഉൾപ്പെടെയുള്ള മറ്റ് ഭാഷക്കാർ അത് കാണും. എന്നാൽ മലയാളത്തിൽ ഇത്രയും പണം ചെലവാക്കി വെബ് സീരീസ് എടുത്താൽ അത്രയും പ്രേക്ഷകർ അത് കാണുമോ എന്ന കാര്യം സംശയമാണ്. ഭാവിയിൽ മലയാളത്തിലും അത്തരമൊരു മാറ്റം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.


ഇതുവരെ ചെയ്ത കഥാപാത്രങ്ങൾക്ക് ഏതിനെങ്കിലും അഹാനയുടെ ഛായയുണ്ടോ?
ഇതുവരെ ചെയ്ത മിക്ക കഥാപാത്രങ്ങളിലും എന്റെ അംശമുണ്ട്. പക്ഷേ അങ്ങനെയല്ല എന്ന് തോന്നിയത് 'അടി" എന്ന ചിത്രത്തിലെ കഥാപാത്രമാണ്. ലുക്കിലാണെങ്കിലും സ്വഭാവത്തിലാണെങ്കിലും ഞാനുമായി ഈ കഥാപാത്രത്തിന് ഒരു അകൽച്ചയുണ്ട്. ബാക്കി ചെയ്തിട്ടുള്ള കഥാപാത്രങ്ങളിലെല്ലാം എന്റെ സ്വഭാവവുമായി സാമ്യതയുണ്ട്. സഞ്ചരിക്കുന്ന സാഹചര്യങ്ങളും സംസാരിക്കുന്ന കാര്യങ്ങളും വ്യത്യസ്തമാണെങ്കിലും ലുക്കിലും മാനറിസത്തിലും എനിക്ക് മറ്റൊരു വ്യക്തിയായി മാറേണ്ടി വന്നിട്ടില്ല. അതെല്ലാം സിറ്റി ലൈഫ് ലീഡ് ചെയ്യുന്ന മോഡേൺ പെൺകുട്ടികളാണ്. ഭയങ്കര വ്യത്യാസം ഒന്നും എനിക്ക് ഫീൽ ചെയ്തിട്ടില്ല.


ഏതൊക്കെയാണ് ഭാവി പ്രോജക്ടുകൾ?
'മി മൈസെൽഫ് ആന്റ് ഐ" യുടെ എപ്പിസോഡുകൾ ഓരോ ആഴ്ചയും പ്രേക്ഷകർക്ക് മുന്നിലെത്തും. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന 'അടി"എന്ന ചിത്രമാണ് അടുത്തതായി റിലീസാവാനുള്ളത്. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രണ്ട് മൂന്ന് മാസത്തിനുള്ളിൽ ചിത്രം റിലീസാകും എന്നാണ് പ്രതീക്ഷ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AHANA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.