SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.45 PM IST

ഈ നാളുകാരെ ഭാഗ്യം അനുഗ്രഹിക്കും, സാമ്പത്തിക ഉയർച്ചയും ധനലാഭവും ഫലം

mm

അശ്വതി : വിദേശയാത്ര ആഗ്രഹിക്കുന്നവർക്കും ഉദ്യോഗത്തിന് ശ്രമിക്കുന്നവർക്കും അനുകൂലം. കുടുംബസംബന്ധമായ വ്യവഹാരങ്ങളിൽ അനിശ്ചിതത്വം അനുഭവപ്പെടും. ‌
ഭരണി : മേലധികാരികളിൽനിന്ന് പ്രശംസയും പ്രോത്സാഹനവും ലഭിക്കും. ചിരകാലമായി കാണാൻ ആഗ്രഹിക്കുന്ന പ്രശസ്ത വ്യക്തികളെ കണ്ടുമുട്ടാൻ കഴിയും,
കാർത്തിക : പരസ്യങ്ങളിൽ ഭ്രമിച്ച് ചൂഷണത്തിനിരയാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എഴുത്തുകുത്തുകൾ ധാരാളം നടത്തും.
രോഹിണി :വളരെക്കാലമായി തീർപ്പുകല്പിക്കാതെ നീളുന്ന വ്യവഹാരത്തിൽ അനുകൂലമായ വിധി ലഭിക്കും. പ്രഗൽഭ വ്യക്തികളിൽനിന്ന് പുരസ്കാര ലബ്ധി.
മകയിരം : കലാസാഹിത്യ പ്രവർത്തകർക്ക് പ്രശസ്തിയും വരുമാനവും ബഹുമാനവും വർദ്ധിക്കും. രാഷ്ട്രീയ നേതൃത്വം അലങ്കരിക്കും. മംഗള പരിപാടികളിൽ സകുടുംബം പങ്കെടുക്കും.
തിരുവാതിര : ഇഷ്ടസ്ഥലത്തേക്ക് ഉദ്യോഗസ്ഥർക്ക് മാറ്റം. അഗ്നി, ആയുധം, വൈദ്യുതി, വാഹനം, രാസപദാർത്ഥങ്ങൾ, വാതകം എന്നിവ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
പുണർതം : ആധുനിക രീതിയിൽ നവീനഗൃഹം നിർമ്മിക്കും. കുടുംബത്തിൽ സന്താന സൗഭാഗ്യം. ആദ്ധ്യാത്മിക കാര്യങ്ങളിൽ കൂടുതൽ താത്പര്യം.
പൂയം : ഇഷ്ടജന സഹവാസം, വിമർശനങ്ങളെ സത്യസന്ധവും നീതിയുക്തവുമായ സമീപനംകൊണ്ട് അതിജീവിക്കും.
ആയില്യം: യാത്രാക്ളേശം, ബന്ധുജന കലഹം, ശത്രുപീഡ, കർമ്മരംഗത്ത് ശോഭിക്കൽ, പകർച്ചവ്യാധി.
മകം: കർമ്മരംഗത്ത് അസ്വസ്ഥത. ബന്ധുജനസൗഖ്യം. സന്താനസൗഖ്യം. ദാമ്പത്യക്ളേശം.
പൂരം: അന്ധവിശ്വാസങ്ങൾക്കകപ്പെട്ട് ധനവ്യയം. സഹോദരസ്ഥാനത്തുള്ളവർക്ക് ധനസഹായം ചെയ്യും.
ഉത്രം: സാമ്പത്തിക ഉയർച്ച ഉണ്ടാവും. സ്ഥലങ്ങൾ വാങ്ങരുത്.ക്ഷേത്രദർശനം നടത്തണം.
അത്തം: ഗുരുജനപ്രീതി. വിലപ്പെട്ട സമ്മാനങ്ങൾ വാങ്ങിക്കും.
ചിത്തിര: പ്രശസ്തിപത്രം ലഭിക്കൽ, നവീന വാഹനലബ്ധി. ഗൃഹാന്തരീക്ഷം, ശനിയാഴ്ച വ്രതാനുഷ്ഠാനം.
ചോതി: കലാസാഹിത്യപ്രവർത്തനങ്ങളിൽ ശോഭിക്കും. പ്രശസ്തിപത്രം ലഭിക്കും. യന്ത്രത്തകരാറുമൂലം ധനനഷ്ടം. ഔഷധങ്ങൾക്കായി നല്ല തുക ചെലവഴിക്കും.
വിശാഖം: പുണ്യദേവാലയദർശനം, കുടുംബത്തിൽ പ്രായമായവർക്ക് ശാരീരിക വിഷമം,കുടുംബത്തിൽ വിരുന്നുകാരുടെ വരവ്.
അനിഴം: ഗൃഹാന്തരീക്ഷം പൊതുവെ ശാന്തമായിരിക്കും. സൗകര്യങ്ങൾ വർദ്ധിക്കും. പുതിയ ഗൃഹത്തിൽ താമസം.
തൃക്കേട്ട: അപരിചിതരുടെ മധുരവാക്കുകൾകേട്ട് തട്ടിപ്പിനിരയാവാതിരിക്കുക. വിദേശത്ത്  ജോലിചെയ്യുന്നവർക്ക് ജോലി നഷ്ടപ്പെടാൻ സാദ്ധ്യത.
മൂലം: പൊതുപ്രവർത്തനങ്ങളിലും കഥാരചനയിലും ശോഭിക്കും. വിനോദസഞ്ചാരം നടത്തും.
പൂരാടം: ചില ധനകാര്യ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കും. അദൃശ്യമായ ഈശ്വരസാന്നിദ്ധ്യം മൂലം കുഴപ്പങ്ങൾ സംഭവിക്കാതെ പോയതിൽ ആശ്ചര്യമുളവാകും.
ഉത്രാടം: സംയുക്ത സംരംഭങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി സ്വന്തം പ്രവർത്തന മേഖലകൾ വികസിപ്പിച്ചെടുക്കാനുള്ള പദ്ധതി ഗുണം ചെയ്യും.
തിരുവോണം: ജീവിതപങ്കാളിയിൽ നിന്ന് കളങ്കമറ്റ സ്നേഹവും ബഹുമാനവും ലഭിക്കും. നീട്ടിവച്ച വിവാഹം ഉടനെ നടത്തും.
അവിട്ടം: ശത്രുക്കളിൽ നിന്ന് മറഞ്ഞുനിന്ന് ഉപദ്രവം. ശിശുക്കൾക്ക് മഞ്ഞപ്പിത്തം, കഫജ്വരം. അപസ്മാരം. ത്വക് രോഗം.
ചതയം: കുടുംബക്കാർ ഒത്തുചേരാൻ അവസരം. പൂജാദികാര്യങ്ങൾ നിർവഹിക്കൽ, ഗ്രന്ഥരചന.
പൂരുരുട്ടാതി: ശത്രുക്കളിൽ നിന്നും വിരോധികളിൽ നിന്നും എതിർപ്പ്. കലാപ്രവർത്തനം മൂലം സാമ്പത്തിക നേട്ടം കൈവരിക്കും.
ഉത്രട്ടാതി: കർമ്മരംഗത്ത് ഗുണകരമായ അവസ്ഥ. ഗൃഹസുഖഹാനി. പുതിയ തൊഴിലവസരങ്ങൾ. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കും.
രേവതി: കൗതുക വസ്തുക്കളും നവീന ഗൃഹോപകരണങ്ങളും വാങ്ങും. ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ കേൾക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.