SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.35 AM IST

കൊയ്ത് കൂട്ടിയ പ്രതീക്ഷ ദാ കിടക്കുന്നു

nellu

മുണ്ടാർ. കുട്ടനാടൻ പാടശേഖരങ്ങളിലെ വിരിപ്പ് കൃഷിയുടെ നെല്ല് സംഭരണം ഇഴയുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. പുറം ബണ്ടുകൾ ഇല്ലാത്തതിനാൽ പാടശേഖരങ്ങളിൽ 150 ടണ്ണോളം നെല്ല് ചാക്കിൽ നിറച്ചും കൂട്ടിയും ഇട്ടിരിക്കുകയാണ്. മുണ്ടാർ പ്രദേശത്ത് ഭൂരിഭാഗം പാടങ്ങളിലെയും നെല്ല് സംഭരണത്തിനായി കല്ലുപുര വാക്കത്ര റോഡിലൂടെയാണ് കൊണ്ടുപോകേണ്ടത്. റോഡ് തകർന്നുകിടക്കുന്നതിനാൽ മില്ലുകാരുടെ ലോറി വരാത്തതാണ് പ്രതിസന്ധയ്ക്ക് കാരണം. വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ റോഡിൽ നെല്ല് ഉണക്കാനാകുന്നില്ല. മഴപെയ്താൽ നെല്ല് നനഞ്ഞ് നശിക്കുമെന്നാണ് കർഷകരുടെ ആശങ്ക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, NELLU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.