തിരുവനന്തപുരം: സർവകലാശാലകളിൽ നാലുവർഷ ബിരുദ കോഴ്സുകൾ തുടങ്ങേണ്ടത് നൈപുണ്യ വികസനം,ഗവേഷണം എന്നിവയിൽ ഊന്നൽ നൽകിയാവണമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു. ഉന്നതവിദ്യാഭ്യാസ കരിക്കുലം ചട്ടക്കൂട് തയ്യാറാക്കുന്നതിനായുള്ള ശില്പശാല തിരുവനന്തപുരം ലയോള കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,റോബോട്ടിക്‌സ് തുടങ്ങിയ പുതുതലമുറ കോഴ്സുകളും ഗണിത ശാസ്ത്രത്തോടൊപ്പം സംഗീതവും പഠിക്കാൻ കഴിയണം. സ്വയംപഠനവും,അനുഭവപഠനവും സിലബസിന്റെ ഭാഗമാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |