SignIn
Kerala Kaumudi Online
Thursday, 25 April 2024 6.08 PM IST

 പണത്തിന്റെ മർമ്മമറിഞ്ഞ് ജീവിക്കുക, പണം ജീവിതസൗകര്യങ്ങൾ തരും;  ജീവിതസന്തോഷം തരണമെന്നില്ല.

പണം ജീവിതസൗകര്യങ്ങൾ തരും; എന്നാൽ ജീവിതസന്തോഷം തരണമെന്നില്ല. ധാരാളം കൂട്ടുകാരെ
തരും, എന്നാൽ ഒരാത്മാർത്ഥ സ്നേഹിതനെ തരാൻ പണത്തിനാവില്ല

ss

മനുഷ്യ ജീവിതത്തിൽ പണത്തിന്റെ പ്രാധാന്യം ആരെയും പറഞ്ഞറിയിക്കേണ്ടതില്ല.ദാരിദ്ര്യവും സാമ്പത്തികക്ലേശവും സൃഷ്ടിക്കുന്ന ജീവിതപ്രശ്നങ്ങൾ ചില്ലറയല്ല. പണമില്ലാത്തവൻ പിണം എന്നൊരു ചൊല്ല് തന്നെയുണ്ട്.എങ്കിലും പണം ഉണ്ടായാൽ ജീവിതം സന്തോഷപൂർണ്ണമാകും എന്ന് കരുതുന്നതും അബദ്ധം തന്നെ.
 ലോകത്തിന്റെ നാനാഭാഗത്തും അമ്മ യാത്ര ചെയ്യാറുണ്ട്; സമ്പന്ന രാജ്യങ്ങളിലും ദരിദ്രരാജ്യങ്ങളിലും പോയിട്ടുണ്ട്. സമ്പത്തുള്ള രാജ്യങ്ങളിൽ ദുഃഖിക്കുന്നവരുടെ എണ്ണത്തിൽ കുറവൊന്നും കണ്ടിട്ടില്ല. പണക്കാരന് ഒരു  രീതിയിൽ ദുഃഖം, പാവപ്പെട്ടവന് മറ്റൊരു രീതിയിൽ ദുഃഖം എന്ന വ്യത്യാസമേയുള്ളൂ.
 സ്വത്തും പണവും വേണ്ടെന്നോ, സ്വത്ത്സമ്പാദനം ധാർമ്മികതയ്ക്കോ, ആദ്ധ്യാത്മികതയ്ക്കോ എതിരാണെന്നോ ഇപ്പറഞ്ഞതിനൊന്നും അർത്ഥമില്ല.പണത്തിന്റെ പ്രാധാന്യത്തോടൊപ്പം അതിന്റെ പരിമിതിയും മനസ്സിലാക്കണമെന്ന് മാത്രം.
 പണം ജീവിതസൗകര്യങ്ങൾ തരും; എന്നാൽ ജീവിതസന്തോഷം തരണമെന്നില്ല.ധാരാളം കൂട്ടുകാരെ തരും, എന്നാൽ ഒരാത്മാർത്ഥ സ്നേഹിതനെ തരാൻ പണത്തിനാവില്ല.വിലയേറിയ ചികിത്സ ചെയ്യാൻ പണം കൊണ്ട് സാധിക്കും.എന്നാൽ ആരോഗ്യം നേടിത്തരാൻ പണത്തിനു സാധിക്കില്ല. സുഖസൗകര്യങ്ങൾ തികഞ്ഞ വീടുപണിയാൻ പണം കൊണ്ട് കഴിയും. എന്നാൽ സ്നേഹവും ഐക്യവും വിശ്വാസവും തുളുമ്പുന്ന ഒരു കുടുംബം വാർത്തെടുക്കാൻ പണം കൊണ്ടു കഴിയില്ല. കോടിക്കണക്കിനു പണമുണ്ടായിട്ടും, ആ പണത്തിനുവേണ്ടി തന്റെ മക്കൾ തന്നെ കൊല്ലും എന്ന് ഭയന്ന് ജീവിക്കുകയാണെങ്കിൽ അത്തരം സമ്പന്നതയ്ക്ക് എന്തർത്ഥമാണ്!
 ധാർമ്മിക മാർഗ്ഗത്തിലൂടയുള്ള സ്വത്ത് സമ്പാദനം ജീവിതഭദ്രതയ്ക്ക് തീർച്ചയായും ആവശ്യമാണ്. എങ്കിലും സ്വത്ത് എത്രയുണ്ടായാലും ജീവിതത്തിൽ അതിന്റെ സ്ഥാനം ശരിക്കു മനസ്സിലാക്കാത്തിടത്തോളം ദുഃഖം മാത്രമായിരിക്കും മിച്ചം. പണമുണ്ടാക്കണം എന്ന ഒറ്റചിന്തയിൽ കഴിഞ്ഞാൽ പണമുണ്ടാക്കുന്നതിലും പരാജയപ്പെടും. പണത്തേക്കാൾ പ്രധാനപ്പെട്ട പലതും ജീവിതത്തിലുണ്ട്. സ്നേഹം, സംതൃപ്തി, മൂല്യങ്ങൾ, ആദ്ധ്യാത്മികജ്ഞാനം ഇവയൊക്കെ പണത്തേക്കാൾ പ്രധാനമാണ്.പണമുണ്ടാക്കുന്നത് അധാർമ്മിക മാർഗ്ഗത്തിലൂടെയാണെങ്കിൽ അത് മനഃസമാധാനം കെടുത്തും. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനും സന്തോഷിക്കാനും കഴിയുന്ന ഒരു മനസ്സുണ്ടെങ്കിൽ അത് തന്നെയാണ് കോടികളുടെ സ്വത്തിലും വലിയ സ്വത്ത്.
 ഇതൊക്കെ പറഞ്ഞാലും ദാരിദ്ര്യം എന്നത് വലിയ ദുരിതം തന്നെയാണ്. ഈശ്വരനെ വിളിച്ചാൽ പണം ഉണ്ടാകുമോ എന്ന് ചോദിക്കുന്നവരുണ്ട്.ഈശ്വരനെ വിളിച്ചിട്ടും ദാരിദ്ര്യത്തിൽ കഴിഞ്ഞവരുടെ സിനിമകളും കഥകളും നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുണ്ടാകും.ഒരു യഥാർത്ഥ ഭക്തനും പട്ടിണികൊണ്ട് മരിച്ചിട്ടില്ല എന്നതാണ് വാസ്തവം.ഈശ്വരപ്രേമം കൊണ്ട് മാത്രം ഈശ്വരനെ വിളിച്ചവർക്ക് ജീവിതത്തിൽ വേണ്ടതെല്ലാം വേണ്ട സമയത്ത് എത്തിച്ചേർന്നിട്ടുണ്ട്. നിത്യവും ഭക്തിയോടെ അനുഷ്ഠാനം ചെയ്യുന്നവർക്ക് സാമ്പത്തികമായിപ്പോലും ഉന്നതിയുണ്ടാകും.ഉദാഹരണത്തിന് ലളിതാസഹസ്രനാമം ഭക്തിപൂർവ്വം നിത്യവും ചൊല്ലിയാൽ ജീവിതത്തിലെ അത്യാവശ്യങ്ങൾക്ക് മുട്ടുണ്ടാവില്ല എന്നത് അമ്മ എപ്പോഴും പറയാറുള്ള കാര്യമാണ്.
 ജീവിതത്തിൽ തനിക്ക് ആവശ്യമുള്ളതുമാത്രം എടുത്ത് ബാക്കി ഇല്ലാത്തവർക്ക് പങ്കുവെക്കുന്നവർ പണത്തിന്റെ മർമ്മം അറിഞ്ഞവരാണ്. 'കോരും കിണർ ഊറും" എന്നു പറഞ്ഞതുപോലെ അങ്ങനെയുള്ളവർക്ക് ഒരിക്കലും പണത്തിന് കുറവുണ്ടാവില്ല.അഥവാ ഉണ്ടായാലും താത്ക്കാലികമായിരിക്കും.
 നമ്മൾ പണത്തിന്റെ മർമ്മമറിഞ്ഞ് വിവേകപൂർവ്വം ജീവിച്ചാൽ പണം സമൂഹനന്മയ്ക്കുള്ള ഉപകരണമാകും,വ്യക്തിയും സമൂഹവും ഒരുപോലെ ഉന്നതി പ്രാപിക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RITUALS, SS
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.