ഗുജറാത്ത് വംശഹത്യയെക്കുറിച്ച് വസ്തുതകൾ വെളിപ്പെടുത്തിയതിനും, നീതിക്കായുള്ള പോരാട്ടം നടത്തിയതിനും വർഗീയശക്തികളുടെ പ്രതികാര നടപടികളാണ് ടീസ്ത സെതൽവാദും മലയാളിയായ എ.ഡി.ജി.പി ആർ.ബി.ശ്രീകുമാറും ഇപ്പോൾ നേരിടുന്നത്. അതിനും മുമ്പ് സഞ്ജയ് ഭട്ട് എന്ന മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ ജയലിലടച്ചു. ഇത്തരത്തിൽ പ്രതികാര രാഷ്ട്രീയ കളികൾ ഒരു ജനാധിപത്യ ഭരണകൂടത്തിൽ നിന്ന് ജനങ്ങൾ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. സത്യം പറയുന്നത് നിഷേധിക്കും പോലെയല്ലേ അത് പറഞ്ഞവരെ ദ്രോഹിക്കുന്നത്.
ഡി.സുചിത്രൻ
ചിറയിൻകീഴ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |