മലപ്പുറം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശരബരിമലയിൽ ആരാധനാ സ്വാതന്ത്ര്യം എന്ന അവകാശം ഉയർത്തിപ്പിടിച്ച സുപ്രീംകോടതി വിധിക്കെതിരെയുള്ള പ്രതിഷേധ സമരങ്ങൾ കേരളത്തിന്റെ അഭിമാനകരമായ നവോത്ഥാന പാരമ്പര്യത്തെ അപഹസിക്കുന്നതും കാലഹരണപ്പെട്ട മതവിശ്വാസരാഷ്ട്രീയത്തെ പുനരുദ്ധരിക്കുന്നതും സ്ത്രീ വിരുദ്ധവുമാകയാൽ പ്രതിഷേധക്കാർ പിന്തിരിയണമെന്ന് സാഹിത്യ കലാസാംസ്‌കാരിക പ്രവർത്തകർ അഭ്യർത്ഥിച്ചു.
മണമ്പൂർ രാജൻബാബു, ആലങ്കോട് ലീലാകൃഷ്ണൻ, പാലനാട് ദിവാകരൻ, പി.പി.രാമചന്ദ്രൻ, എം.എം. നാരായണൻ, ഡോ.അനിൽചേലേമ്പ്ര, അജിത്രി, സോണിയ, കോട്ടയ്ക്കൽമുരളി, ഡോ.ശശിധരൻ ക്ലാരി, എം.പാർത്ഥസാരഥി, ബഷീർചുങ്കത്തറ, വേണു പാലൂർ, കെ.പി.രമണൻ, ഡോ.എസ്.സഞ്ജയ്, ഡോ.സന്തോഷ്‌ വള്ളിക്കാട്, അഡ്വ.രാജേഷ് പുതുക്കാട് എന്നിവരാണ് അഭ്യർത്ഥിച്ചത്.