കാസർകോട് : കോൺഗ്രസ് നേതാവും റിട്ട. ജില്ലാ ബാങ്ക് മാനേജരുമായ കാടകം ശാന്തിനഗറിലെ ഇടയില്ലം മാധവൻ നായർ (68) കുത്തേറ്റു മരിച്ച കേസിന്റെ തുടരന്വേഷണം കാസർകോട് ഡിവൈ.എസ്.പി എം.വി സുകുമാരന്റെ നേതൃത്വത്തിൽ നടക്കും. കൊലപാതക കേസിൽ പൊലീസുകാരൻ പ്രതിയായതിനാലാണ് കേസന്വേഷണം സി.ഐക്ക് പകരം ഡിവൈ.എസ്.പിക്ക് കൈമാറിയത്. അതിനിടെ പ്രതി കാസർകോട് എ.ആർ ക്യാമ്പിലെ പൊലീസുകാരനായ എം കെ ശ്യാംകുമാറിനെ (36) കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് 14 ദിവസത്തേക്ക് കാസർകോട് സബ്ജയിലിൽ റിമാൻഡ് ചെയ്തു. കൊലപാതകം നടത്താൻ ഉപയോഗിച്ചിരുന്ന കത്തി അഡീഷണൽ എസ്.ഐ എം. രാജൻ സംഭവസ്ഥലത്ത് നിന്ന് പ്രതിയിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് മാധവൻ നായർ സ്വന്തം വീട്ടിൽ വെച്ച് ഭാര്യാസഹോദരിയുടെ മകൻ ശ്യാംകുമാറിന്റെ കുത്തേറ്റു മരിച്ചത്. കുടുംബ സ്വത്ത് ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലുണ്ടായിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട മാധവൻ നായർ താമസിച്ചിരുന്ന വീട്ടിൽ നിന്ന് എട്ടു കിലോമീറ്റർ അകലെയുള്ള കരണിയിലെ തറവാട്ട് വീട്ടിലാണ് ശ്യാംകുമാർ താമസിച്ചു വന്നിരുന്നത്. നേരത്തെ പ്രതി ശ്യാംകുമാർ മാധവൻ നായരുടെ വീട് തകർത്ത സംഭവം ഉണ്ടായിരുന്നു. നിരന്തരം വധഭീഷണി മുഴക്കുന്നതിനാൽ ഇയാൾക്കെതിരെ മാധവൻ നായർ ഏറ്റവും ഒടുവിൽ ആദൂർ പൊലീസിൽ പരാതി നൽകിയിരുന്നു, ഈ പരാതിയിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് കൊലപാതകം. കൊല്ലപ്പെട്ട മാധവൻ നായരുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ കാടകം കൊണ്ടുവന്ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. കോൺഗ്രസ് നേതാക്കളും വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ മാധവൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. നാട്ടിൽ കൊണ്ടുവന്ന മൃതദേഹം ബോവിക്കാനം മഹാത്മജി സഹകരണ സംഘം, ശാന്തിനഗർ ടൗണിലെ മാധവൻ നായർ കളിച്ച വോളിബോൾ കോർട്ട് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് വീട്ടിൽ എത്തിച്ചത്.