പഴയങ്ങാടി: കണ്ണപുരത്ത് ആർ.എസ്.എസ്. പ്രവർത്തകൻ വിനീഷിന്റെ വീടിനു നേരെ ബോംബേറ്. കണ്ണപുരം മത്സ്യമാർക്കറ്റിന് എതിർവശത്തെ വീടിനു നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ പുലർച്ചെ ഒരുമണിയോടെയുള്ള ബോംബേറിൽ ജനൽചില്ലുകൾ തകർന്നു. 
ഉഗ്രശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. അക്രമത്തിന് പിന്നിൽ സി.പി.എമ്മാണെന്നും സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് അക്രമം അഴിച്ചുവിട്ടു ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമമെന്നും ബി.ജെ.പി. കല്യാശ്ശേരി മണ്ഡലം സെക്രട്ടറി സി.വി. സുമേഷ് ആരോപിച്ചു. ശബരിമല വിഷയത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് ആക്രമമെന്നും സുമേഷ് പറഞ്ഞു. വളപട്ടണം സി.ഐ. കൃഷ്ണൻ, കണ്ണപുരം എസ്.എച്ച്.ഒ. മഹേഷ് കെ. നായർ, എസ്.ഐ. ടി. രവീന്ദ്രൻ എന്നിവർ സ്ഥലത്തെത്തി.