കാഞ്ഞങ്ങാട്:വ്യാപാരമേഖലയിലെ പ്രബല സംഘടനയായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിൽ പിളർപ്പിലേക്ക് നീങ്ങുന്നു. സമൂഹമാധ്യമങ്ങളിൽ വന്ന ഒരു സന്ദേശത്തിന്റെ പേരിൽ ജില്ലാ ജനറൽ സെക്രട്ടറിയടക്കം 8 പേർക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിയിൽ നിന്നാണ് പ്രശ്നത്തിന്റെ തുടക്കം. അച്ചടക്ക നടപടി വിശദീകരിക്കാൻ വിളിച്ചു ചേർക്കുന്ന മേഖലായോഗങ്ങളിൽ നേതൃത്വത്തിനെതിരേ കടുത്ത വിമർശനമാണ് ഉയരുന്നത്. വ്യാഴാഴ്ച രാജപുരം വ്യാപാരഭവനിൽ ചേർന്ന മലയോര മേഖലാ യോഗത്തിൽ പങ്കെടുത്ത ജില്ല പ്രസിഡന്റ് അഹമ്മദ് ഷെറീഫ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് പ്രവർത്തകരുടെ വിമർശനം കേൾക്കേണ്ടി വന്നു. യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ നോക്കിയ പ്രസിഡന്റിനെയും മറ്റും മണിക്കൂറുകളോളം ബന്ധിയാക്കുകയുംചെയ്തു. വാട്സ് ആപ് സന്ദേശം പലരുടെയും ഫോണിലേക്ക് പോയിട്ടുണ്ട്. എന്നാൽ നടപടി ജില്ല ജനറൽ സെക്രട്ടറി ജോസ് തയ്യിൽ, മുൻ ജില്ല പ്രസിഡന്റ് പി.എ ജോസഫ് എന്നിവരടക്കം 8 പേർക്കെതിരെ മാത്രമാണ്. മാസങ്ങൾക്കുശേഷം നടക്കുന്ന ജില്ല ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ അഹമ്മദ് ഷെരീഫിന് നിഷ്പ്രയാസം ജയിച്ചു കേറാൻ വേണ്ടിയാണ് തന്നെയും ജോസിനെയും മറ്റും പുറത്താക്കിയതെന്ന് ജോസഫ് പറയുന്നു. ഇത്തരത്തിൽ മുന്നോട്ടുപോകുകയാണെങ്കിൽ അടുത്ത തിരഞ്ഞെടുപ്പോടെ സമിതി ജില്ലയിൽ രണ്ടാകുമെന്നാണ് നിരീക്ഷകർ കരുതുന്നത്. അതേ സമയം ഇപ്പോഴുണ്ടായ പ്രതിസന്ധി ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം പരിഹരിക്കുന്നതിന് നേതൃത്വം ശ്രമിക്കുന്നുണ്ട്. സംസ്ഥാന നേതൃത്വത്തെ ഇടപെടുവിച്ച് പുറത്താക്കിയവർക്കൊപ്പം നിൽക്കുന്ന പ്രവർത്തകരെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങളും നേതൃത്വം നടത്തുന്നുണ്ട്.