guinness-pakru

താരങ്ങൾ നിർമ്മാണ രംഗത്തിറങ്ങുന്നത് ഇപ്പോൾ പുതിയ കാര്യമൊന്നുമല്ല.ആ പട്ടികയിലേക്ക് പുതിയൊരാൾ കൂടിയെത്തുന്നു.അത് മറ്റൊരുമല്ല, ഗിന്നസ് പക്രുവാണ്.ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത് സിറ്റി കൗമുദിയാണ്.കഴിഞ്ഞ ദിവസം ചിത്രത്തിന് ഫാൻസി ഡ്രസ്സ് എന്ന് പേരിട്ടു. സർവ ദീപ്തയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ പക്രു തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്,ബിജുക്കുട്ടൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

പുതുമുഖമാണ് നായിക.ഈ മാസം 15ന് ഗോവയിൽ ചിത്രീകരണം തുടങ്ങും.പത്ത് ദിവസത്തിന് ശേഷം കൊച്ചിയിലേക്ക് ഷിഫ്ട് ചെയ്യും.രഞ്ജിത്ത് സ്കറിയയാണ് സംവിധായകൻ.പക്രുവും സംവിധായകനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.കാമറ- പ്രദീപ് നായർ,സംഗീതം- രതീഷ് വേഗ,എഡിറ്റർ - വി.സാജൻ,കലാസംവിധാനം-ദിലീപ് നാഥ്,പി.ആർ.ഒ എ.എസ് ദിനേശ്. ഉടൻ റിലീസ് ചെയ്യുന്ന പക്രുവിന്റെ ചിത്രം രാംദാസ് സംവിധാനം ചെയ്യുന്ന ഇളയരാജയാണ്.