mamtha-mohandas

പാസഞ്ചർ, മൈ ബോസ്, ടൂ കൺട്രീസ് എന്നീ ചിത്രങ്ങൾക്കു ശേഷം മംമ്ത മോഹൻദാസ് ദിലീപിന്റെ നായികയായി എത്തുന്ന ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ കഴിഞ്ഞ ദിവസം ചെറിയൊരു ആഘോഷം നടന്നു. മംമ്തയുടെ പിറന്നാളാഘോഷമായിരുന്നു അത്. 


മംമ്തയുടെ അമ്മ, താരങ്ങളായ ദിലീപ്, ലെന, സുരാജ് വെഞ്ഞാറമൂട്, സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷം. സുരാജ് വെഞ്ഞാറമൂടാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആഘോഷ ചിത്രം പങ്കുവച്ചത്. പാസഞ്ചറിനു ശേഷം ദിലീപ് വക്കീലായെത്തുന്ന ചിത്രത്തിൽ പ്രിയാ ആനന്ദാണ് മറ്റൊരു നായിക. ബോളിവുഡ് കമ്പനിയായ വയാകോം 18 മോഷൻ പിക്ചേഴ്സ് മലയാളത്തിൽ നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് ‘കോടതി സമക്ഷം ബാലൻ വക്കീല്‍’. രാഹുൽ രാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.