മഞ്ചേരി: ശബരിമല വിഷയത്തിൽ ബി.ജെ.പി സ്വീകരിച്ച നടപടികൾ ഭക്തരെ അപമാനിക്കലായെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ബി.ജെ.പിയും സി.പി.എമ്മും ശബരിമല രാഷ്ട്രീയ പോരാട്ടത്തിനുള്ള വേദിയാക്കുകയാണ്. യു.ഡി.എഫ് മാത്രമാണ് യഥാർത്ഥ ഭക്തർക്കൊപ്പം നിലനിന്നതെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. രാഷ്ട്രീയലാഭത്തിനായി പവിത്രമായ ശബരിമല സന്നിധാനം ഉപയോഗപ്പെടുത്തിയ ബിജെപിയുടെ നടപടി യഥാർത്ഥ ഭക്തരോടുള്ള വെല്ലുവിളിയാണ്.  ബി.ജെ.പിയെ പോലെ സി.പി.എമ്മും സർക്കാരും അപകടകരമായ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് ശബരിമല വേദിയാക്കുന്നു. സന്നിധാനത്ത് അക്രമം നടത്തുന്ന ബി.ജെപി.യുടെ നിലപാടിനെ തള്ളിക്കളയുന്നതോടൊപ്പം ഭക്തജനങ്ങളെ അപമാനിക്കാനുള്ള സി.പി.എമ്മിന്റെ നീക്കത്തെയും പ്രതിരോധിക്കേണ്ടതുണ്ട്.  മതേതരത്വത്തിന് ഉദാത്ത സന്ദേശം നൽകുന്ന ശബരിമലയുടെ പവിത്രത നഷ്ടപ്പെടുത്താൻ യു.ഡി.എഫ് അനുവദിക്കില്ല. യഥാർത്ഥ വിശ്വാസികൾക്കൊപ്പമെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. ബി.ജെ.പിയുടെ അജൻഡ വെളിച്ചത്തായതോടെ യു.ഡി.എഫാണ് ശരിയെന്ന് ജനം തിരിച്ചറിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.