കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്,നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ വനിതാ മതിലിന് ശേഷം തിരുവനന്തപുരം വെളളയമ്പലം അയ്യങ്കാളി സ്ക്വയയറിൽ നടന്ന പൊതുയോഗത്തിന്റെ ഉദ്ഘാടന വേദിയിലെത്തിയ വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി പിണറായി വിജയൻ,പി.ബി അംഗം ബൃന്ദാകാരാട്ട്,സി.പി.ഐ ദേശീയ നേതാവ് ആനി രാജ എന്നിവരുമായ് സംഭാഷണത്തിൽ
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്,നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ വനിതാ മതിലിന് ശേഷം തിരുവനന്തപുരം വെളളയമ്പലം അയ്യങ്കാളി സ്ക്വയയറിൽ നടന്ന പൊതുയോഗത്തിന്റെ ഉദ്ഘാടന വേദിയിലെത്തിയ വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി പിണറായി വിജയൻ,പി.ബി അംഗം ബൃന്ദാകാരാട്ട്,സി.പി.ഐ ദേശീയ നേതാവ് ആനി രാജ എന്നിവരുമായ് സംഭാഷണത്തിൽ.
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്,നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ വനിതാ മതിലിന് ശേഷം തിരുവനന്തപുരം വെളളയമ്പലം അയ്യങ്കാളി സ്ക്വയയറിൽ നടന്ന പൊതുയോഗത്തിന്റെ ഉദ്ഘാടന വേദിയിലെത്തിയ വി.എസ് അച്യുതാനന്ദൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ,പി.ബി അംഗം ബൃന്ദാകാരാട്ട്,സി.പി.ഐ ദേശീയ നേതാവ് ആനി രാജ,ഭാഗ്യ ലക്ഷ്മി,വിധു വിൻസെന്റ് എന്നിവർ സമീപം
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്,നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ വനിതാ മതിലിന് ശേഷം തിരുവനന്തപുരം വെളളയമ്പലം അയ്യങ്കാളി സ്ക്വയയറിൽ നടന്ന പൊതുയോഗത്തിന്റെ ഉദ്ഘാടനത്തിനെത്തിയ പി.ബി അംഗം ബൃന്ദാകാരാട്ട്,സി.പി.ഐ ദേശീയ നേതാവ് ആനി രാജ എന്നിവരുമായ് സംഭാഷണം നടത്തുന്ന .മുഖ്യമന്ത്രി പിണറായി വിജയൻ.വി.എസ് അച്യുതാനന്ദൻ,ബീനാ പോൾ,വിധു വിൻസെന്റ്,ഭാഗ്യ ലക്ഷ്മി, എന്നിവർ സമീപം