എവിടെയും സ്വയം പ്രകാശിച്ചു നിൽക്കുന്ന പരമാത്മ സൂര്യന്റെ പ്രകാശം കർമജലത്തെ തിളപ്പിച്ചു വറ്റിച്ചശേഷം ദുഃഖമയമായ ഈ സംസാര സമുദ്രം ആ ജ്ഞാനസൂര്യന്റെ സഹായത്തോടെ ജ്ഞാനി കടന്നു കരപറ്റുന്നു.