sabarimala-rss

കോഴിക്കോട്: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണപരിപാടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സംഘപരിവാർ തീരുമാനം. ശബരിമല വിഷയം ഉയർത്തിക്കാണിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നേരിടാനാണ് തീരുമാനം. കേരളത്തിൽ എൻ.ഡി.എയുടെ ബാനറിലാവും പ്രചാരണം നടക്കുക. ഉത്തരേന്ത്യയിൽ ശ്രീരാമനെ എങ്ങനെയാണോ ഉയർത്തിക്കാണിച്ചത് അതേപോലെ ദക്ഷിണേന്ത്യയിൽ അയ്യപ്പനെ അവതരിപ്പിക്കും. ശബരിമല വിഷയത്തിൽ പ്രക്ഷോഭം തുടരുമെങ്കിലും തീവ്രത കുറയ്ക്കും. സംഘർഷങ്ങളും അതുമൂലം ഉണ്ടാകുന്ന ജനക്ളേശവും പരമാവധി കുറയ്ക്കുന്നതിനും അതോടൊപ്പം പ്രവർത്തകരെ ഇലക്‌ഷൻ പ്രചാരണത്തിൽ സജ്ജീവമാക്കുന്നതിനും വേണ്ടിയാണിത്.


ഈ മാസം 18ന് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചുലക്ഷം പേരുടെ സെക്രട്ടേറിയറ്റ് വളയൽ സമരം ഉപേക്ഷിക്കാനും ആർ.എസ്.എസ് നേതൃത്വം തീരുമാനിച്ചു. 10 ജില്ലകളിൽ നടത്താനിരുന്ന അയ്യപ്പ രഥയാത്രയും മാറ്റിവയ്ക്കും. ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പ്രവർത്തകർ കേസിൽ അകപ്പെട്ടതും സെക്രട്ടേറിയറ്റ് വളയൽ വലിയ സംഘർഷത്തിലേക്ക് പോകാൻ സാദ്ധ്യതയുള്ളതും കണക്കിലെടുത്താണ് മാറ്റിവച്ചത്. പ്രവർത്തകർ കേസിൽ കുടുങ്ങുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ദോഷകരമായി ബാധിക്കുമെന്ന് ആർ.എസ്.എസ് കണക്ക്കൂട്ടുന്നു.


15 ന് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി പീരങ്കി മൈതാനത്ത് മൂന്ന് മണ്ഡലങ്ങളിലുള്ള എൻ.ഡി.എ പ്രവർത്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാവുക.