-one-out-of

ഷില്ലോംഗ് : മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിൽ ഒരു മാസത്തിലേറെയായികുടുങ്ങിക്കിടക്കുന്ന 15 ഖനി തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം നേവിയുടെ രക്ഷാസംഘം കണ്ടെത്തി. 200 അടി താഴ്ചയിലാണ് കണ്ടെത്തിയത്.

മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുന്നു. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് വെള്ളത്തിനടിയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന വാഹനമായ ആർ.ഒ.വി ഉപയോഗിച്ചാണ് മൃതദേഹം കണ്ടെത്തുകയും ഖനിയുടെ പ്രവേശന ദ്വാരത്തിന് അടുത്തുവരെ എത്തിക്കുകയും ചെയ്തിരിക്കുന്നത്.
ഡോക്ടർമാരുടെ സംഘത്തിന്റെ നിർദ്ദേശം പാലിച്ചുമാത്രമേ മൃതദേഹം പുറത്തേക്ക് എത്തിക്കൂ.മേഘാലയയിലെ 1200 ഓളം അനധികൃത ഖനികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ട്രൈബ്യൂണലിന്റെ മൂന്നംഗ കമ്മിറ്റി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. പൂർവ, ദക്ഷിണ, പശ്ചിമ മലയോര ജില്ലകളിലാണ് ഏറ്റവും കൂടുതൽ അനധികൃത ഖനനം നടക്കുന്നത്.

അപകടം ഇങ്ങനെ

സുപ്രീംകോടതിയുടെ ഇടപെടൽ

പ്രധാന പ്രശ്നം തൊഴിലില്ലായ്മ