alia-bhatt

മുംബയിലെ ജൂഹുവിൽ ആലിയ വാങ്ങിയ അപ്പാർട്ട്‌മെന്റിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. 13.11കോടി രൂപയ്ക്കാണ് ആലിയ തനിക്ക് ഇഷ്ടപ്പെട്ട വീട് സ്വന്തമാക്കിയിരിക്കുന്നത്. ഇഷ്ടപ്പെട്ട വാഹനത്തിനും അതിന്റെ ഫാൻസി നമ്പറിനും വേണ്ടി കോടികൾ പൊടിക്കുന്ന താരങ്ങളുടെ വാർത്തകൾ സ്ഥിരം വായിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇത് പോലെ മോഹവില നൽകി അപ്പാർട്ട്മെന്റ് സ്വന്തമാക്കിയ നടിമാരുടെ കഥകൾ കുറവാണ്. 

ഇതേ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ മറ്റ് രണ്ട് വീടുകൾ കൂടി ആലിയയ്ക്ക് ഉണ്ട്. ജൂഹുവിലെ പോഷ് ഏരിയയിലാണ് ഈ സമുച്ചയം. 5.16കോടിയും, 3.83കോടിയും ചെലവാക്കിയാണ് ആലിയ അന്ന് ആ അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കിയത്. 2300 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടാണിത്. ജനുവരി ഒമ്പതിന് വീടിന്റെ രജിസ്‌ട്രേഷൻ കഴിഞ്ഞു. 13.11കോടി വീടിന് ചെലവാക്കിയതിന് പുറമെ 65.55ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയ്ക്കായും ചെലവാക്കിയിട്ടുണ്ട്. ആലിയയുടെ സഹോദരി ഷഹിൻ ബട്ടും ഇവിടെ ആലിയയ്ക്ക് ഒപ്പമുണ്ട്.