tamil-nadu-police

തിരുവനന്തപുരം : ലക്ഷക്കണക്കിന് ഭക്തരെത്തുന്ന പൊങ്കാലയ്ക്കിടെ മോഷണം നടത്താനായി എത്തുന്നവരെ പിടികൂടാൻ ഇത്തവണയും തമിഴ്നാട് പൊലീസ് പൊങ്കാല ദിവസം തലസ്ഥാനത്തെത്തുണ്ടാകും. കന്യാകുമാരി, തിരുനെൽവേലി ജില്ലയിൽ നിന്നുള്ള ഷാഡോ സംഘമാണ് ഇത്തവണ എത്തുന്നത്. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് തമിഴ്‌നാട് പൊലീസ് എത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള നാടോടിസ്ത്രീകൾ വ്യാപകമായി മോഷണവും മാല പൊട്ടിക്കലും നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് പൊലീസിന്റെ സഹായം സംസ്ഥാന പൊലീസ് തേടിയത്. ഇതിനായി സ്ഥിരം മാലപൊട്ടിക്കൽ കേസുകളിൽ പ്രതികളായ അന്യസംസ്ഥാനക്കാരും മലയാളികളുമുൾപ്പെടെ 200 ലധികം പേരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇവരിൽ കുപ്രസിദ്ധരായവരുടെ ഫോട്ടോയുൾപ്പെടെയുള്ള ലുക്കൗട്ട് നോട്ടീസ് വരും ദിവസങ്ങളിൽ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പതിക്കും. പൊങ്കാലയ്ക്ക് മുന്നോടിയായി ഇവരെ കസ്റ്റഡിയിലെടുക്കുകയോ നിരീക്ഷണത്തിലാക്കുകയോ ചെയ്യുകയാണ് ലക്ഷ്യമെങ്കിലും പൊലീസ് വലപൊട്ടിച്ച് ഓപ്പറേഷനിറങ്ങിയാൽ ഭക്തർക്ക് അവരെ തിരിച്ചറിയുക എന്ന ലക്ഷ്യമാണ് ലുക്കൗട്ട് നോട്ടീസിനു പിറകിലുള്ളത്.

അന്യസംസ്ഥാനത്ത് നിന്നുളള മാലപൊട്ടിക്കലുകാരെ പിടികൂടാൻ കർണാടക, തമിഴ്നാട് പൊലീസ് സേനയിൽ നിന്നുള്ള ക്രൈം സ്ക്വാഡ് അംഗങ്ങൾ ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായി തലസ്ഥാനത്തെത്തും. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ തിരുട്ട് ഗ്രാമങ്ങളിൽ നിന്നുള്ള കവർച്ചക്കാരെ കൈയോടെ പിടികൂടുകയാണ് ഇവരുടെ ദൗത്യം. സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാലിൽ ഉത്സവത്തിന്റെ തുടക്കം മുതൽ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി ഭക്ത സഹസ്രങ്ങളാണ് ദ‌ർശനത്തിനെത്തുന്നത്. തിരക്കിനിടയിൽ ഇവരുടെ ആഭരണങ്ങളും പണവും കവർച്ച ചെയ്യുന്നത് തടയുകയെന്ന ഉദ്ദേശ്യത്തോടെയാണ് പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.

രണ്ട് സംസ്ഥാനങ്ങളിലെയും സ്ഥിരം മാലപൊട്ടിക്കൽ, കവർച്ചാ സംഘങ്ങളിൽപ്പെട്ട പുരുഷ, സ്ത്രീ കുറ്റവാളികളുടെ ഫോട്ടോകളും ഓപ്പറേഷൻ വ്യക്തമാക്കുന്ന വീഡിയോകളും ഇവർ ആറ്റുകാൽ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെ കാണിക്കും. കുറ്റവാളികളെ കണ്ടാൽ കൈയോടെ പൊക്കുന്നതിനായി പൊലീസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പുകളിലേക്ക് ഇവരുടെ ഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്യും. വരും ദിവസങ്ങളിൽ വനിതാഷാഡോ ടീമുൾപ്പെടെ കൂടുതൽ പേർ രംഗത്തെത്തുന്നതോടെ ഭക്തരുടെ വേഷത്തിൽ കവർച്ചയ്ക്കിറങ്ങുന്ന സംഘങ്ങളെ പൂർണമായും അമർച്ച ചെയ്യാനാകുമെന്നാണ് കരുതുന്നത്. ഇതുകൂടാതെ വനിതാ കമാൻഡോ സംഘവും ആറ്റുകാൽ പൊങ്കാല ഡ്യൂട്ടിക്കെത്തും. എസ്.പി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ ആയിരം വനിതാ പൊലീസുകാരെയാണ് ഇത്തവണ ആറ്റുകാൽ ഡ്യൂട്ടിക്ക് നിയോഗിക്കുക. ഉത്സവദിവസം അടുക്കുമ്പോഴേക്കും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നായി കൂടുതൽ പുരുഷ പൊലീസുകാർ ഇവിടെ ഡ്യൂട്ടിക്കെത്തും.