മഞ്ചേരി: കത്തുന്ന വേനലിൽ അഗ്‌നിശമനാ സേനയ്ക്കു അഗ്‌നിപരീക്ഷ. ജീവനക്കാരുടേയും അധുനിക ഉപകരണങ്ങളുടേയും അഭാവത്തിൽ രക്ഷാ പ്രവർത്തനത്തിനു രക്ഷയില്ലാതെ വലയുകയാണ് മഞ്ചേരിയിലെ അഗ്‌നി രക്ഷ സേന വിഭാഗം. ആധുനികവൽകരണം വിവിധ വകുപ്പുകളിൽ നടപ്പാക്കുന്നതിൽ സർക്കാർ ശ്രദ്ധചെലുത്തുമ്പോൾ അഗ്‌നിശമന സുരക്ഷ സേനമാത്രം പരിഗണനയിൽ വരുന്നില്ല എന്നതാണ് പ്രധാന പരാതി.  ഏറെ പ്രാധാന്യമർഹിക്കുന്ന സേനാ വിഭാഗമായിട്ടും മാറി വരുന്ന സർക്കാറുകളത്രയും ഈ വിഭാഗത്തെ അവഗണിക്കുന്നെന്ന പരാതി സേനാംഗങ്ങൾക്കിടയിൽതന്നെ ശക്തമാണ്. നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ കഴിഞ്ഞ യുഡിഎഫ് സർക്കാർ സേനയുടെ മിനി സ്റ്റേഷനാണ് മഞ്ചേരിയിൽ അനുവദിച്ചത്. അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫിസറടക്കം 16 ജീവനക്കാർ വേണ്ട സ്റ്റേഷനിൽ നിലവിൽ സേവനത്തിനുള്ളത് 14 പേർ മാത്രം. ഇതിൽ വിവിധ സ്റ്റേഷനുകളിൽനിന്നു താൽക്കാലികാടിസ്ഥാനത്തിൽ ജോലിക്കയച്ച ഹോം ഗാർഡുകളും ഉൾപെടും. നിലവിലെ ജീവനക്കാർ ലീവിലായാൽ ഉണ്ടാവുന്ന പ്രതിസന്ധി വേറേയും. ഇതിനിടയിലാണ് പ്രളയ ശേഷം കടുത്ത വേനൽ വന്നെത്തിയത്. അപ്രതീക്ഷിതമായി ഉയർന്ന ചൂടിൽ അഗ്‌നിബാധകളിപ്പോൾ വ്യാപകമാണ്. വ്യാപാര സ്ഥാപനങ്ങളും വ്യവസായ കേന്ദ്രങ്ങളും കാടുകളും പറമ്പുകളിലെ പുൽക്കാടുകളും കൃഷിയിടങ്ങളും തോട്ടങ്ങളുമെല്ലാം അഗ്‌നിക്കിരയാവുന്നു. ജില്ലയിൽ വലുതും ചെറുതുമായി നിരന്തരം അഗ്‌നിബാധയുണ്ടാവുമ്പോൾ പരിധി നോക്കാതെ രക്ഷാപ്രവർത്തനത്തിനിറങ്ങേണ്ട അവസ്ഥയിലാണ് ഓരോ അഗ്‌നിരക്ഷാംഗങ്ങളും.  ഇതിൽ ഓടിയോടി തളരുകയാണ് മഞ്ചേരിയിലെ സ്‌റ്റേഷൻ ജീവനക്കാരും. ഒരുമൊബൈൽ ടാങ്ക് യൂനിറ്റ് മാത്രമാണിവിടെയുള്ളത്. സ്ഥിരം ജീപ്പോ, ആംബുലൻസോ ഇല്ല. അവശ്യം വേണ്ട ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും അത് അപകട സ്ഥലങ്ങളിലെത്തിക്കാനുള്ള സംവിധാനമോ ആൾബലമോ ഇല്ലെന്നു സാരം. കഴിഞ്ഞ നാലു ദിവസത്തിനകം 20ൽപരം അഗ്‌നിബാധിത സ്ഥലങ്ങളിലാണ് പരിമിത സൗകര്യങ്ങൾക്കിടയിലും മഞ്ചേരിയിൽ നിന്നുള്ള സേനാംഗങ്ങൾ എത്തിയത്. ജോലി വെല്ലുവിളിയായിരിക്കെ സേനാംഗങ്ങളുടെ കൊഴിഞ്ഞുപോക്കും വ്യാപകമാണ്.  ഈ സാഹചര്യത്തിൽ മിനി സ്‌റ്റേഷനെ പ്രധാന സ്റ്റേഷനാക്കി പരിവർത്തിപ്പിക്കണമെന്ന ആവശ്യമാണ് ശക്തമാവുന്നത്. പ്രധാന സ്‌റ്റേഷനാക്കുന്നതോടെ ജീവനക്കാരുടെ എണ്ണവും അടിസ്ഥാന സൗകര്യങ്ങളും വർധിക്കും. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷനു സ്വന്തം കെട്ടിടം നിർമ്മിക്കാൻ കരവമ്പ്രത്ത് 50 സെന്റ് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ കെട്ടിടമാവുന്നതോടെ പദവിയുയർത്തലും വേഗത്തിലാക്കണമെന്ന ആവശ്യമാണ് ശക്തം.