tami

സ്വന്തം കുട്ടികളെ ഇഷ്ടമല്ലെങ്കിൽ എന്തുചെയ്യും? ആസ്ട്രേലിയക്കാരിയായ ടാമി ചെയ്തത് എന്തായാലും വിചിത്രമായ കാര്യംതന്നെ. തന്റെ   രണ്ട് കൗമാരിക്കാരികളായ മക്കളെ തനിക്ക് ഇഷ്ടമല്ലെന്നും അവരെ ഏറ്റെടുക്കണമെന്നും ടാമി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 

ടാമിയുടെ 18ഉം 14ഉം വയസുള്ള മക്കൾ സോഫി, ഹിലരി എന്നിവരെയാണ് ടാമി ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പുകവലിക്കും, സ്കൂളിൽ പോകില്ല, കത്തികൊണ്ട് തന്നെ മുറിവേല്പിക്കും എന്നൊക്കെയാണ് ടാമി കുട്ടികൾക്കെതിരെ പറയുന്ന പരാതികൾ. അവരുടെ കൂടെ ജീവിക്കാൻ തനിക്ക് പേടിയാണെന്നും ടാമി പറയുന്നുണ്ട്. മാത്രമല്ല, കുട്ടികളുടെ ഈ 'വികൃതി"കൾ ഒരു വീഡിയോയിൽ റെക്കാഡ് ചെയ്ത് സൂക്ഷിച്ച് അതൊരു ടിവി ചാനലിന് കൊടുക്കുകയും ചെയ്തു ടാമി.


മക്കൾ കഞ്ചാവാടിയ്ക്കുമെന്നാണ് ടാമിയുടെ പരാതിയെങ്കിലും മക്കളിരുവരും അതൊക്കെ നിഷേധിച്ചിട്ടുണ്ട്.''ഞങ്ങൾക്കിടയിൽ സ്നേഹമില്ല. ഇതുപോലെയുള്ളവരെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല." തന്റെ വിചിത്രമായ പരാതിയിൽ ടാമി പറയുന്നു. ഭർത്താവുമായി പിരിഞ്ഞ ഇവർ ഒറ്റയ്ക്കാണ് കുട്ടികളെ വളർത്തുന്നത്.