ന്യൂഡൽഹി: എച്ച്.ഡി.എഫ്.സി ബാങ്ക് വായ്‌പാപ്പലിശ നിർണയത്തിന്റെ മാനദണ്ഡമായ മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്‌ഡ് ലെൻഡിംഗ് റേറ്ര് (എം.സി.എൽ.ആർ) 0.05 പോയിന്റ് കുറച്ചു. രണ്ട്, മൂന്നു വർഷ വായ്‌പകൾക്കാണ് ബാധകം. ഒമ്പത് ശതമാനത്തിൽ നിന്ന് 8.85 ശതമാനമായാണ് പലിശ പുതുക്കിയത്. ഫെബ്രുവരിയിൽ റിപ്പോനിരക്കിൽ ഇളവ് പ്രഖ്യാപിച്ച റിസർവ് ബാങ്ക് നയത്തിന്റെ ചുവടുപിടിച്ചാണ് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ തീരുമാനം. നേരത്തേ ബാങ്ക് ഒഫ് ബറോഡ, എസ്.ബി.ഐ., പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയും എം.സി.എൽ.ആർ നിരക്ക് പരിഷ്‌കരിച്ചിരുന്നു. എസ്.ബി.ഐ 0.05 ശതമാനവും ബാങ്ക് ഒഫ് ബറോഡയും പ‌ഞ്ചാബ് നാഷണൽ ബാങ്കും 0.10 ശതമാനവുമാണ് പലിശ കുറച്ചത്.